സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്ന് ആരാധകരെ അറിയിച്ചതോടെ എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സഞ്ജു ഇനി ഏത് ടീമിലേക്ക് കൂടുമാറുമെന്നാണ്. താരത്തെ സ്വന്തമാക്കാൻ ഏറ്റവും മുൻപന്തിയിലുള്ളത് ചെന്നൈ സൂപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ്. ഇതിൽ
ഈ നീക്കം നടപ്പായാൽ, കേരളത്തിലെ ക്രിക്കറ്റ് സംസ്കാരത്തിന് വലിയ ഉണർവ് ലഭിക്കും. പ്രാദേശിക സാമ്പത്തിക രംഗത്തിനും വിനോദ സഞ്ചാര മേഖലയ്ക്കും ഐപിഎൽ മത്സരങ്ങൾ പുതുജീവൻ നൽകുമെന്നതാണ് പ്രതീക്ഷ.
ഏഷ്യ കപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പുകൾ പുരോഗമിക്കുമ്പോൾ, രണ്ട് പ്രമുഖ താരങ്ങളെ പുറത്താക്കാനുള്ള തീരുമാനമാണ് വാർത്തകളിൽ നിറയുന്നത്.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന്റെ ഹോം ഗ്രൗണ്ട് മത്സരങ്ങൾ ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടന്നേക്കില്ലായെന്നാണ്. കഴിഞ്ഞ സീസണിൽ RCB കിരീടം നേടി, തുടർന്ന് ബംഗളുരു വെച്ച് നടന്ന
നമ്മുടെ രാജ്യത്തെ കായിക സംഘടനകൾ മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്ന ഒരു പുതിയ നിയമമാണ് സ്പോർട്സ് ഗവേണൻസ് ബിൽ. കായികരംഗത്ത് കുറേക്കൂടി സത്യസന്ധതയും കൃത്യതയും കൊണ്ടുവരാനാണ് ഈ ബിൽ ലക്ഷ്യമിടുന്നത്.
മികച്ച ഒരു ഇന്ത്യൻ ഫിനിഷറെ ടീമിലെത്തിക്കാനും സിഎസ്കെ തീരുമാനിച്ചിട്ടുണ്ട്. ഡെവാൾഡ് ബ്രെവിസിനൊപ്പം ഫിനിഷറായി കളിക്കാൻ കഴിയുന്ന താരത്തെയാണ് ടീം തേടുന്നത്.
സീനിയർ താരങ്ങൾ ഏകദിന ടീമിൽ തുടരണമെങ്കിൽ അവർ ഒരു നിബന്ധന പാലിക്കണമെന്നാണ് ഗംഭീർ നിർദേശിച്ചിരിക്കുന്നത്.
നിലവിൽ സഞ്ജു സാംസൺന്റെ ട്രേഡ് അഭ്യൂഹങ്ങളുമായി സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. അഭ്യൂഹങ്ങൾ പ്രകാരം സഞ്ജു സാംസണിനായി ചെന്നൈ സുപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ശക്തമായി തന്നെ രംഗത്തുണ്ട്. ബംഗാളി മാധ്യമ്മായ revzsports ന്റെ ചീഫായ രോഹിത് ജുഗ്ലാന്റെ
ചെന്നൈ, കൊൽക്കത്ത എന്നിവരെക്കൂടാതെ സഞ്ജുവിനെ ടീമിലെത്തിക്കാൻ സാധ്യതയുള്ള മൂന്നാമത്തെ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസാണെന്ന് അദ്ദേഹം പറയുന്നു.
സഞ്ജുവിനെ ടീമിൽ നിലനിർത്തണോ റിലീസ് ചെയ്യണോ എന്ന കാര്യത്തിൽ റോയൽസാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. താരത്തെ വിൽക്കുകയാണെങ്കിൽ ചെന്നൈ, കൊൽക്കത്ത ടീമുകൾ രംഗത്തുണ്ട്.







