ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മത്സരങ്ങൾ ആവേശകരമായി അവസാനിച്ചിരിക്കുകയാണ്. കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ 22 വർഷങ്ങൾക്ക് ശേഷം ആദ്യമായി രാജ്യത്തെ പ്രൈം ഡിവിഷൻ ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയ കാഴ്ചയ്ക്കാണ് ഇത്തവണ ഐഎസ്എൽ സാക്ഷ്യം വഹിച്ചത്. ഈസ്റ്റ് ബംഗാളിന്റെ ഈ
ഐഎസ്എൽ സീസൺ അവസാനത്തിലേക്ക് നീങ്ങുമ്പോഴേക്കും അടുത്ത വർഷത്തേക്കുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) സജീവമാക്കുകയാണ്. ടീമിലെ പ്രധാന താരങ്ങളുടെ കരാർ കാലാവധി തീരാനിരിക്കുന്നത് മുൻനിർത്തി പുതിയ കരാർ ചർച്ചകൾക്ക് ക്ലബ് മാനേജ്‌മെന്റ് തുടക്കം കുറിച്ചു കഴിഞ്ഞിരിക്കുകയാണ്. ആഭ്യന്തര താരങ്ങളും വിദേശ
ടീമിനെ അടിമുടി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി യുവതാരങ്ങളുടെ കരാർ പുതുക്കാനും ഭരണതലത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും മാനേജ്‌മെന്റ് തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഐഎസ്എൽ 2025-26 സീസൺ അന്താരാഷ്ട്ര മത്സരങ്ങൾക്കായി താൽക്കാലികമായി നിർത്തിവെച്ചിരിക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒട്ടും ശുഭകരമല്ലാത്ത സീസണാണിത്. സീസൺ ആരംഭിച്ച് ആറ് മത്സരങ്ങൾ പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിച്ച് ഒരു വിജയം പോലും സ്വന്തമാക്കാൻ സാധിക്കാത്ത ഏക ടീമായി മാറിയിരിക്കുകയാണ്
ഐഎസ്എൽ 2025-26 സീസണായുള്ള തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിന് മുന്നോടിയായി നടന്ന പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ ഗോകുലം കേരള എഫ്സിയെ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തി (kbfc vs gkfc). ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന മൈതാനമായ 'സാങ്ച്വറി'യിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ (kerala blasters fc) ബദ്ധവൈരികളാണ് ബെംഗളൂരു എഫ്സി. സൗത്ത് ഇന്ത്യൻ ഡെർബി എന്ന വിശേഷണമുള്ള ഈ പോരാട്ടം എല്ലാ കാലത്തും ആരാധകർക്ക് ത്രില്ലിംഗ് അനുഭവമാണ്. എന്നാൽ ഇത്തവണ സൗത്ത് ഇന്ത്യൻ ഡെർബിയ്ക്ക് മൂർച്ചയുണ്ടാവില്ലെന്നാണ് റിപ്പോർട്ട്. കാരണം ബെംഗളൂരു എഫ്സിയുടെ
സ്പോൺസറായി എഫ്എസ്ഡിഎല്ലിനെ (FSDL) തിരികെ കൊണ്ടുവരാൻ പലർക്കും താല്പര്യമുണ്ട്. കൂടാതെ, പുതിയ സ്പോൺസർമാരെ കണ്ടെത്താനും ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഇവിടെയാണ് കേന്ദ്ര സർക്കാരിന്റെ സഹായം നിർണ്ണായകമാകുന്നത്.
കരോലിസ് സ്കിങ്കിസ് ചൂണ്ടിക്കാണിക്കുന്ന പ്രശ്നം ഇന്ത്യൻ ക്ലബ് ഫുട്ബോളിൻ്റെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് ദോഷകരമാണ്.
ഡിസംബർ 3-ന് ശേഷം ഇന്ത്യൻ ഫുട്ബോളിന് ഒരു പുതിയ തുടക്കം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് എല്ലാവരും.
ഴിഞ്ഞ ദിവസം ഫിഫയുടെ പ്ലെയേഴ്‌സ് സ്റ്റാറ്റസ് ചേംബറിൻ്റെ സുപ്രധാന അംഗീകാരം ലഭിച്ചതോടെ റയാന് ഇനി ഇന്ത്യൻ ഫുട്‌ബോൾ ടീമിനായി കളിക്കാം. ഈ ആവേശത്തിനിടയിലാണ്, മറ്റൊരു വിദേശ താരം കൂടി ഇന്ത്യൻ ദേശീയ ടീമിൽ കളിക്കാനുള്ള സാധ്യതകൾ വർധിക്കുന്നത്.









