ലോകക്രിക്കറ്റിൽ മറ്റൊരു രാജ്യം കൂടി ശക്തമായ രംഗപ്രവേശനത്തിനൊരുങ്ങിയിട്ടുണ്ട്.
സഞ്ജുവുമായി മുംബൈ ചർച്ച നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഹാർദിക്ക് സിഎസ്കെയിലോട്ട് പോയാൽ സഞ്ജു തങ്ങൾക്കൊപ്പം വരാനുള്ള സാധ്യതകളുണ്ട് എന്ന് മുംബൈ മനസിലാക്കുന്നു.
സഞ്ജുവിന് വീണ്ടും ഇന്ത്യൻ ടി20 ടീമിലേക്ക് ശക്തമായി തിരിച്ചെത്താനും വരും പരമ്പരകളിൽ മികച്ച അവസരങ്ങൾ സ്വന്തമാക്കാനും ഇത് വഴിയൊരുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കഴിഞ്ഞ ദിവസം നായകൻ ഋതുരാജ് ഗെയ്ക്‌വാദും ഇതിഹാസ താരം എം.എസ്. ധോണിയും സി.എസ്.കെ മാനേജ്‌മെന്റുമായി ചേർന്ന് പുതിയ പരിശീലകനെ കുറിച്ച് ദീർഘമായ ചർച്ചകൾ നടത്തിയിരുന്നു.
ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് പാണ്ട്യയെ കൈമാറാൻ മുംബൈ 5 ഓപ്‌ഷനുകൾ മുന്നോട്ട് വെച്ചെന്നാണ്.
ഈയൊരു വമ്പൻ ട്രേഡ് ഡീലിന് മുംബൈയും തയ്യാറാണെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ പകരം അവർ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ ഒട്ടും ചെറുതല്ല.
ജാമി ഓവർട്ടണെ വിട്ടുനൽകില്ലെന്ന് വ്യക്തമായതോടെ മറ്റൊരു സൂപ്പർ താരത്തെ ലക്ഷ്യമിട്ട് ആർസിബി വീണ്ടും ചെന്നൈയെ സമീപിച്ചു.
ഈ രണ്ട് പ്രധാന ടൂർണമെന്റുകളിലും ടീം ഇന്ത്യയെ നയിക്കാൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഒപ്പമുണ്ടാകില്ലെന്നാണ് അറിയുന്നത്.
സഞ്ജുവിനെ എന്ത് കൊണ്ട് ഒഴിവാക്കി? 3 കാരണങ്ങൾ അറിയാം..
ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പ്രകാരം സിഎസ്‌കെ, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളിലേക്ക് പോകാനുള്ള ട്രേഡ് നീക്കങ്ങളോട് ഹാർദിക് വിസമ്മതം അറിയിച്ചു എന്നാണ്.









