കഴിഞ്ഞ ദിവസം നായകൻ ഋതുരാജ് ഗെയ്ക്‌വാദും ഇതിഹാസ താരം എം.എസ്. ധോണിയും സി.എസ്.കെ മാനേജ്‌മെന്റുമായി ചേർന്ന് പുതിയ പരിശീലകനെ കുറിച്ച് ദീർഘമായ ചർച്ചകൾ നടത്തിയിരുന്നു.
ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് പാണ്ട്യയെ കൈമാറാൻ മുംബൈ 5 ഓപ്‌ഷനുകൾ മുന്നോട്ട് വെച്ചെന്നാണ്.
ഈയൊരു വമ്പൻ ട്രേഡ് ഡീലിന് മുംബൈയും തയ്യാറാണെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ പകരം അവർ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ ഒട്ടും ചെറുതല്ല.
ജാമി ഓവർട്ടണെ വിട്ടുനൽകില്ലെന്ന് വ്യക്തമായതോടെ മറ്റൊരു സൂപ്പർ താരത്തെ ലക്ഷ്യമിട്ട് ആർസിബി വീണ്ടും ചെന്നൈയെ സമീപിച്ചു.
ഈ രണ്ട് പ്രധാന ടൂർണമെന്റുകളിലും ടീം ഇന്ത്യയെ നയിക്കാൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഒപ്പമുണ്ടാകില്ലെന്നാണ് അറിയുന്നത്.
സഞ്ജുവിനെ എന്ത് കൊണ്ട് ഒഴിവാക്കി? 3 കാരണങ്ങൾ അറിയാം..
ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പ്രകാരം സിഎസ്‌കെ, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളിലേക്ക് പോകാനുള്ള ട്രേഡ് നീക്കങ്ങളോട് ഹാർദിക് വിസമ്മതം അറിയിച്ചു എന്നാണ്.
എന്നാൽ ടി20 ക്രിക്കറ്റിന് ഒട്ടും അനുയോജ്യമല്ലാത്ത രീതിയിൽ 90.48 എന്ന വളരെ കുറഞ്ഞ സ്ട്രൈക്ക് റേറ്റിൽ 21 പന്തിൽ നിന്ന് വെറും 19 റൺസ് മാത്രമെടുത്ത് താരം പുറത്താവുകയായിരുന്നു.
പ്ലേയിംഗ് ഇലവനിൽ കളിച്ചിരുന്നെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവ് സൂര്യവംശിക്ക് സ്വന്തമാകുമായിരുന്നു.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വീണ്ടുമൊരു ഐപിഎൽ കിരീടത്തിൽ മുത്തമിട്ടപ്പോൾ ബാറ്റിങ്ങിൽ മൂന്നാം നമ്പറിലിറങ്ങി ടീമിന്റെ നട്ടെല്ലായി മാറിയത് മലയാളി താരം ദേവദത്ത് പടിക്കലാണ്. സീസണിലെ 15 ഇന്നിംഗ്സുകളിൽ നിന്നായി 168.72 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ 464 റൺസാണ് താരം അടിച്ചുകൂട്ടിയത്.









