2026 t20 ലോകക്കപ്പിൽ ഇംഗ്ലണ്ടിന് ഏറ്റവും തിരച്ചടിയായത് ജോസ് ബട്ലറുടെ ഫോമില്ലായ്‌മ ആയിരിക്കും. ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും നിറഞ്ഞാടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പക്ഷെ കഴിഞ്ഞതെല്ലാം മറന്ന് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജോസ് ബട്ലർ. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച പ്രത്യേക പരിശീലനം
ടി20 ലോകകപ്പിന്റെ ആവേശകരമായ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കുള്ള മാച്ച് ഒഫീഷ്യലുകളുടെ പട്ടിക ഐസിസി പുറത്തുവിട്ടതിനു പിന്നാലെ പുതിയ വിവാദം ഉയർത്തി പാക് ക്രിക്കറ്റ് ആരാധകർ (ind vs eng t20). വ്യാഴാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി
ടി20 ലോകകപ്പിൽ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് സഞ്ജു സാംസൺ എന്ന 'അണ്ടർറേറ്റഡ്' പോരാളിയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും ഇതിഹാസവുമായ മൈക്കൽ ക്ലർക്ക് (sanju samson news). വെസ്റ്റ് ഇൻഡീസിനെതിരായ ജീവൻമരണ പോരാട്ടത്തിൽ സഞ്ജു
ടി20 ലോകകപ്പിന്റെ നിർണ്ണായകമായ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് സർപ്രൈസ് നിർദ്ദേശങ്ങളുമായി മുൻ പരിശീലകൻ രവി ശാസ്ത്രി (Ind Vs Eng). ടൂർണമെന്റിലുടനീളം മോശം ഫോമിലായിരുന്ന യുവ ഓപ്പണർ അഭിഷേക് ശർമയെ പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റിനിർത്തണമെന്ന
ട്വന്റി-20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക പോരാട്ടത്തിൽ സഞ്ജു സാംസൺ എന്ന മലയാളി താരം അക്ഷരാർത്ഥത്തിൽ തീപ്പൊരി പാറിക്കുകയായിരുന്നു
ടി20 ലോകകപ്പിന്റെ ആവേശകരമായ പോരാട്ടങ്ങൾ തുടരുന്നതിനിടെ മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ച് ശുഭവാർത്ത പുറത്തുവരുന്നു. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്ന് ആദ്യ ഇലവനിൽ നിന്ന് പുറത്തായ സഞ്ജു, വ്യാഴാഴ്ച നമീബിയയ്‌ക്കെതിരെ നടക്കുന്ന ഇന്ത്യയുടെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ കളിക്കുമെന്ന സൂചനകളാണ്
ഐസിസി ടി20 ലോകകപ്പിൽ കിരീടം നിലനിർത്തുക എന്ന വലിയ ലക്ഷ്യത്തോടെ ഇന്ത്യ ഇന്ന് ആദ്യ പോരാട്ടത്തിന് ഇറങ്ങുകയാണ് (ind vs usa). മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ അമേരിക്കയാണ് (USA) ഇന്ത്യയുടെ എതിരാളികൾ. രാത്രി ഏഴ് മണിക്കാണ് മത്സരം.
പാക്കിസ്ഥാൻ ടൂർണമെന്റിൽ നിന്നും പിന്മാറിയാൽ അത് ഏറ്റവും ഉപകാരമാവുക ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കാണ്. എങ്ങനെയാണന്നല്ലേ.. പരിശോധിക്കാം..
ഇന്ത്യ- ന്യൂസിലാൻഡ് പരമ്പരയിലെ നിര്ണായകമായ മൂന്നാം ഏകദിനം നാളെ നടക്കാനിരിക്കുകയാണ് (ind vs nz odi). ഇന്‍ഡോറിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം നടക്കാനിരിക്കുന്നത്.ഇരുടീമുകളും ഓരോ ജയം വീതം നേടി പരമ്പര 1-1ന് ഒപ്പമായതിനാല്‍ മൂന്നാം ഏകദിനം ഏറെ നിർണായകമാണ്. എന്നാൽ
മികച്ച ഫോമിനെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അർഹരായ കളിക്കാരെ അവഗണിക്കുന്ന രീതി IND vs NZ പരമ്പരയിലും ആവർത്തിക്കുകയാണ്. ടീം സെലക്ഷനിൽ അഗാർക്കറുടെയും ഗംഭീറിന്റെയും 'ഫേവറിറ്റിസം' അടിവരയിടുന്ന ചില പ്രധാന തീരുമാനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.









