നേരത്തെ, ഏഷ്യാ കപ്പ് വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ പാകിസ്ഥാന്റെ നിലപാടിനെ എതിർത്തിരുന്നു. എന്നാൽ, ഇപ്പോൾ മത്സരം സ്ഥിരീകരിച്ചതോടെ ആരാധകരുടെ പ്രതിഷേധം ഇരട്ടിച്ചു.
സമീപകാലത്ത് ഇന്ത്യയുടെ റെഡ് ബോളിലെ പ്രകടനം മികച്ചതായിരുന്നില്ല. പ്രത്യേകിച്ച്, ഇംഗ്ലണ്ടിനെതിരായ നിലവിലെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ പ്രകടനം വളരെ മോശമായിരുന്നു.
പ്രസിദ്ധ് കൃഷ്ണയെപ്പോലുള്ള മറ്റ് പേസർമാരെ പരിഗണിക്കാതെ കാംബോജിന് അവസരം നൽകിയത് തെറ്റായ തീരുമാനമായിരുന്നെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. പരിചയസമ്പത്തും വേഗതയുമുള്ള ബൗളർമാരുടെ അഭാവം ഇന്ത്യൻ പേസ് നിരയെ ദുർബലപ്പെടുത്തുന്നുവെന്നും വിമർശനമുയരുന്നുണ്ട്.
യുവപേസർ മായങ്ക് യാദവ്, സ്പിന്നർ രവി ബിഷ്ണോയ് എന്നിവർക്കൊപ്പം, ദക്ഷിണാഫ്രിക്കൻ പവർ ഹിറ്റർ ഡേവിഡ് മില്ലർ എന്നിവരെ റിലീസ് ചെയ്യാനാണ് എൽഎസ്ജിയുടെ പദ്ധതിയെന്നാണ് സൂചനകൾ.
ഗൗതം ഗംഭീറിന്റെ കീഴിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പ്രകടനങ്ങൾ നിരാശാജനകമായിരുന്നു. പ്രത്യേകിച്ചും ഇംഗ്ലണ്ടിനെതിരായ നിലവിലെ പരമ്പരയിലെ ടീമിന്റെ മോശം പ്രകടനം ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.
ടൂർണമെന്റിൽ ആകെ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നീ ടീമുകൾ ഏറ്റുമുട്ടും. അതേസമയം, ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ് എന്നീ ടീമുകളാണ് പോരാടുക.
ലോകകപ്പിന് യോഗ്യത നേടി; പക്ഷെ കളിക്കുന്ന കാര്യം സംശയം; ക്രിക്കറ്റിലെ അട്ടിമറി വീരന്മാർ പ്രതിസന്ധിയിൽ
താരങ്ങളെ തിരഞ്ഞെടുക്കുന്നതിലും മറ്റ് ഭരണപരമായ കാര്യങ്ങളിലും എസിഇ അനാവശ്യമായി ഇടപെടുന്നു എന്നും യുഎസ്എ ക്രിക്കറ്റ് ആരോപിക്കുന്നു. ഐസിസി നിയമം അനുസരിച്ച് ഒരു കോർപറേറ്റ് സ്ഥാപനം ക്രിക്കറ്റ് ബോർഡിൽ ഇടപെടുന്നത് നിയമവിരുദ്ധമാണ്.
സഞ്ജുവിന്റെ റെഡ് ബോൾ ക്രിക്കറ്റിലെ ഭാവി എന്താകുമെന്ന് കണ്ടറിയണം. ഇന്ത്യയുടെ ടെസ്റ്റ് പ്ലാനുകളിൽ അദ്ദേഹം ഇല്ലെന്നത് വ്യക്തമായ സൂചനയാണ്.
2026-ലെ ഐപിഎൽ മത്സരങ്ങൾ ബെംഗളൂരുവിന് നഷ്ടമാകുകയാണെങ്കിൽ, ആർസിബിക്ക് മറ്റൊരു ഹോം ഗ്രൗണ്ട് കണ്ടെത്തേണ്ടി വരും. ഇത് ടീമിന്റെ പ്രകടനത്തെയും ആരാധക പിന്തുണയെയും ഒരുപോലെ ബാധിച്ചേക്കാവുന്ന കാര്യമാണ്.
ഒരുപാട് കാലമായി ഇഷാൻ കിഷൻ ഇന്ത്യൻ ടീമിൽ നിന്ന്പുറത്താണ്. അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത് 2023 ലായിരുന്നു. പിന്നീട് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതും ബിസിസിഐ കരാറിൽ നിന്നും പുറത്താക്കിയതു അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു.









