ഈ വലിയ ഡീലിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് ഗുണങ്ങൾ
150 ദിവസങ്ങൾ കൊണ്ട് 180 മത്സരങ്ങൾ എന്ന ലക്ഷ്യം പൂർത്തീകരിക്കുമ്പോൾ ടീമുകൾക്ക് തീർച്ചയായും തിരക്കിട്ട ഷെഡ്യൂളുകളായിരിക്കും നേരിടേണ്ടി വരിക. ഇത് കളിക്കാരുടെ കായികക്ഷമതയ്ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കും.
സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, സാം കറൻ എന്നിവർ ഉൾപ്പെട്ട ട്രേഡ് ഡീൽ തന്നെയാണ് സിഎസ്കെ ട്രേഡ് വിൻഡോ ചർച്ചകളെ പ്രധാനമായും ശ്രദ്ധേയമാക്കിയത്. എന്നാൽ, ഇതിനിടയിൽ തങ്ങളുടെ ഒരു പ്രധാന ബൗളർക്ക് വേണ്ടി നിരവധി ടീമുകൾ രംഗത്തെത്തിയെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇന്ത്യൻ ഫുട്‌ബോൾ ആരാധകരെയും ക്ലബ്ബുകളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരുന്ന പ്രതിസന്ധിക്ക് താൽകാലിക വിരാമമിട്ട് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (AIFF).
48 ടീമുകൾ മത്സരിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് ഇനി അധിക മാസങ്ങളില്ല. ഈ സാഹചര്യത്തിൽ, ഓരോ അന്താരാഷ്ട്ര ബ്രേക്കും ഇരു ടീമുകൾക്കും നിർണ്ണായകമാണ്.
വമ്പൻ ട്രേഡ് ഡീൽ ഏതാണ്ട് ഉറപ്പിച്ച ഈ സാഹചര്യത്തിലാണ്, രവീന്ദ്ര ജഡേജ ട്രേഡ് സംബന്ധിച്ച് ഒരു പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
മലയാളി താരം സഞ്ജു സാംസൺ ഇപ്പോൾ രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു കായികതാരമാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം അഭിമാനകരമായ നേട്ടമാണ്. സഞ്ജുവിനെ പ്രധാന ചർച്ചാവിഷയമാക്കാൻ കാരണം നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ട്രേഡ് ഡീൽ തന്നെയാണ്. സഞ്ജു സാംസൺ ട്രേഡ് സംബന്ധിച്ച
റൂമറുകൾ ശക്തമായ സാഹചര്യത്തിൽ, പ്രമുഖ ഫ്രഞ്ച് മാധ്യമമായ L'Équipe ജൂലിയൻ അൽവാരസുമായി ഈ ട്രാൻസ്ഫർ അഭ്യൂഹങ്ങളെക്കുറിച്ച് നേരിട്ട് സംസാരിക്കുകയുണ്ടായി.
സഞ്ജു സാംസണെ വിട്ടുനൽകുന്നതിന് പകരമായി ചെന്നൈ സൂപ്പർ കിംഗ്‌സിൽ (csk) നിന്ന് രവീന്ദ്ര ജഡേജയെ കൈമാറ്റം ചെയ്യാനാണ് രാജസ്ഥാൻ റോയൽസിന് ഏറ്റവും കൂടുതൽ താൽപ്പര്യം. എന്നാൽ, ഈ നിർദ്ദേശത്തെ സി.എസ്.കെ. അനുകൂലിക്കുന്നില്ല.
ഐഎസ്എൽ സീസൺ നടന്നില്ല എങ്കിൽ ക്ലബ്ബുകളുടെ ഭാഗത്ത് നിന്ന് വലിയ സമ്മർദ്ദം എഐഎഫ്എഫ് നേരിടേണ്ടി വരും. കൂടാതെ ഇന്ത്യൻ ഫുട്ബോൾ പൂർണതകർച്ചയിലേക്ക് കൂപ്പ്കുത്താനും സാധ്യതയുണ്ട്.








