ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ പേസര്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് ദൊഡ്ഡ ഗണേഷ് രംഗത്ത് വന്നത്.
കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരം കൂടിയാണിത്. വെല്ലുവുളികളേറെ നിറഞ്ഞ ആദ്യ പോരാട്ടത്തിന് ഇറങ്ങും മുമ്പെ ടീം ഇന്ത്യയ്ക്ക് ഒരു നിർദേശം നൽകിയിരിക്കുകയാണ് മുൻ താരം രവി അശ്വിൻ.
ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഓസിസ് ടീമിൽ അഴിച്ച് പണികൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. നായകൻ പാറ്റ് കമ്മിൻസ് അടക്കം ഇക്കാര്യത്തിൽ സൂചനകൾ നൽകിയിരുന്നു. പ്രധാനമായും 3 താരങ്ങളുടെ സ്ഥാനമാണ് ഭീഷണിയിലുള്ളത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ടീമിനെ തിരഞ്ഞെടുത്ത രീതിയാണ് ഏറ്റവും കൂടുതൽ വിമർശനത്തിന് വിധേയമായത്. അതിനെതിരെ പല മുൻ ഇന്ത്യൻ താരങ്ങളും രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്. അഗർക്കാരിനെതിരെ സമാനവിമർശനം ഉയർത്തുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.
മലയാളി താരമായ സഞ്ജു സാംസൺ ഇന്ത്യയ്ക്കായി ടി20, ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഇത് വരെ ഒരൊറ്റ അന്താരാഷ്ട്ര മത്സരം പോലും അദ്ദേഹത്തിന് കേരളത്തിൽ കളിക്കാനായിട്ടില്ല. എന്നാലിപ്പോഴിതാ അത്തരത്തിലൊരു സുവർണാവസരം സഞ്ജുവിന്റെ മുന്നിലെത്തിയിരിക്കുകയാണ്. ടി20 ലോകകപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യ ന്യൂസിലാൻഡിനെതിരെ സ്വന്തം
മത്സരം തങ്ങളുടെ കൈകളിലേക്ക് എത്തിയതാണെന്നും നിർഭാഗ്യവശാൽ ഇത്തവണ അത് വഴുതിപ്പോയെന്നും പറഞ്ഞ കമ്മിൻസ് മത്സരത്തിലെ ടേണിങ് പോയിന്റിനെ കുറിച്ചും സംസാരിച്ചു.
നിലവിൽ ഇന്ത്യൻ ടീമിലെ മികച്ച ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറാണ് ഹാർദിക് പാണ്ട്യ. ശാർദൂൽ താക്കൂർ, വെങ്കടേഷ് അയ്യർ എന്നിവർ ഈ പൊസിഷനിൽ കളിക്കുന്ന താരങ്ങളാണ് എങ്കിലും പാണ്ട്യയെ പോലെ ബൗളിങ്ങിലും ബാറ്റിങ്ങിലും ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല.
33 ആം വയസ്സിൽ സൗത്ത് ആഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസ്സെൻ വിരമിച്ചതിന് പിന്നാലെയാണ് പൂരന്റെ വിരമിക്കൽ. പൂരന്റെ വിരമിക്കലിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് പരിശോധിക്കാം…
'റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് എല്ലായ്‌പ്പോഴും മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്ന് നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍. പിച്ചില്‍ അല്പം ഈര്‍പ്പം ഉള്ളപ്പോള്‍ പോലും, റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് ചില അനുകൂല സാഹചര്യങ്ങളുണ്ടാകും.
ആരാധകർ കൈവിടുന്നു എന്നുള്ള സൂചന പുതിയ നായകൻ ശുഭ്മാൻ ഗില്ലിനെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. അതിനാൽ ഇംഗ്ലീഷ് പരമ്പര സ്വന്തമാക്കിയാൽ മാത്രമേ ഗില്ലിന് ഈ പ്രതിസന്ധി മറികടക്കാൻ കഴിയുകയുള്ളു.