ലണ്ടനിലെ ഓവലിൽ നടക്കുന്ന അഞ്ചാം ടെസ്റ്റ് ഇന്ത്യക്ക് പരമ്പരയിൽ അതിനിർണായകമാണ്. നിലവിൽ പരമ്പരയിൽ 2-1ന് ഇംഗ്ലണ്ടാണ് മുന്നിൽ. ഈ ടെസ്റ്റ് ഇന്ത്യ വിജയിച്ചാൽ മാത്രമേ പരമ്പര സമനിലയിലാക്കാൻ സാധിക്കൂ.
നേരത്തെ, ഏഷ്യാ കപ്പ് വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ പാകിസ്ഥാന്റെ നിലപാടിനെ എതിർത്തിരുന്നു. എന്നാൽ, ഇപ്പോൾ മത്സരം സ്ഥിരീകരിച്ചതോടെ ആരാധകരുടെ പ്രതിഷേധം ഇരട്ടിച്ചു.
സമീപകാലത്ത് ഇന്ത്യയുടെ റെഡ് ബോളിലെ പ്രകടനം മികച്ചതായിരുന്നില്ല. പ്രത്യേകിച്ച്, ഇംഗ്ലണ്ടിനെതിരായ നിലവിലെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ പ്രകടനം വളരെ മോശമായിരുന്നു.
പ്രസിദ്ധ് കൃഷ്ണയെപ്പോലുള്ള മറ്റ് പേസർമാരെ പരിഗണിക്കാതെ കാംബോജിന് അവസരം നൽകിയത് തെറ്റായ തീരുമാനമായിരുന്നെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. പരിചയസമ്പത്തും വേഗതയുമുള്ള ബൗളർമാരുടെ അഭാവം ഇന്ത്യൻ പേസ് നിരയെ ദുർബലപ്പെടുത്തുന്നുവെന്നും വിമർശനമുയരുന്നുണ്ട്.
ഗൗതം ഗംഭീറിന്റെ കീഴിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പ്രകടനങ്ങൾ നിരാശാജനകമായിരുന്നു. പ്രത്യേകിച്ചും ഇംഗ്ലണ്ടിനെതിരായ നിലവിലെ പരമ്പരയിലെ ടീമിന്റെ മോശം പ്രകടനം ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.
സഞ്ജുവിന്റെ റെഡ് ബോൾ ക്രിക്കറ്റിലെ ഭാവി എന്താകുമെന്ന് കണ്ടറിയണം. ഇന്ത്യയുടെ ടെസ്റ്റ് പ്ലാനുകളിൽ അദ്ദേഹം ഇല്ലെന്നത് വ്യക്തമായ സൂചനയാണ്.
ഒരുപാട് കാലമായി ഇഷാൻ കിഷൻ ഇന്ത്യൻ ടീമിൽ നിന്ന്പുറത്താണ്. അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത് 2023 ലായിരുന്നു. പിന്നീട് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതും ബിസിസിഐ കരാറിൽ നിന്നും പുറത്താക്കിയതു അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു.
റിഷഭ് പന്തിന് കാൽവിരലിന് പൊട്ടലുണ്ടായതിനാൽ ആറാഴ്ച വിശ്രമം ആവശ്യമാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എങ്കിലും പരിക്ക് വക വെക്കാതെ താരം ഇന്ന് ബാറ്റിങ്ങിന് ഇറങ്ങുകയും ചെയ്തിരുന്നു.
ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിന് പകരം ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ നാരായൺ ജഗദീശൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ബുധനാഴ്ച (ജൂലൈ 23) പന്തിന് കാലിന് പരിക്കേറ്റതിനാൽ, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള
ടീമിന്റെ വിജയത്തിന് മുൻഗണന നൽകിക്കൊണ്ട്, പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കടുത്ത തീരുമാനമെടുക്കാൻ പരിശീലകൻ ഗംഭീർ നിർബന്ധിതനാകുകയായിരുന്നു.









