ഈ രണ്ട് പ്രധാന ടൂർണമെന്റുകളിലും ടീം ഇന്ത്യയെ നയിക്കാൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഒപ്പമുണ്ടാകില്ലെന്നാണ് അറിയുന്നത്.
സഞ്ജുവിനെ എന്ത് കൊണ്ട് ഒഴിവാക്കി? 3 കാരണങ്ങൾ അറിയാം..
എന്നാൽ ടി20 ക്രിക്കറ്റിന് ഒട്ടും അനുയോജ്യമല്ലാത്ത രീതിയിൽ 90.48 എന്ന വളരെ കുറഞ്ഞ സ്ട്രൈക്ക് റേറ്റിൽ 21 പന്തിൽ നിന്ന് വെറും 19 റൺസ് മാത്രമെടുത്ത് താരം പുറത്താവുകയായിരുന്നു.
പ്ലേയിംഗ് ഇലവനിൽ കളിച്ചിരുന്നെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവ് സൂര്യവംശിക്ക് സ്വന്തമാകുമായിരുന്നു.
ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യർ അടുത്തിടെ നിയമിതനായെങ്കിലും, അത് ദീർഘകാലത്തേക്കുള്ള നീക്കമല്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വളരെ കുറഞ്ഞ സമയത്തേക്ക് മാത്രമുള്ള ഒരു താൽക്കാലിക ക്രമീകരണം മാത്രമാണ് ഇതെന്നാണ് പ്രമുഖ സ്പോർട്സ് മാധ്യമമായ 'റെവ് സ്പോർട്സ്'
ഈ വാദത്തിന് പിന്നിൽ പ്രധാനമായും ഉള്ളത് സഞ്ജു ആരാധകരാണ്, അല്ലെങ്കിൽ സഞ്ജുവിനെ ഇഷ്ടപ്പെടുന്നവരുടെ വാദമാണിത്.
ജസ്പ്രീത് ബുംറ എന്ന പേര് കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിങ്ങിന് കുന്തമുനയാകുന്ന മറ്റൊരു ഓപ്‌ഷൻ ഉണ്ടോ എന്നത് സംശയമാണ്. ഏകദിനത്തിലും ടെസ്റ്റിലും മുഹമ്മദ് സിറാജ്, ടി20യിൽ അർശ്ദീപ് സിങ് എന്നീ പേരുകളുണ്ടങ്കിലും ബുംറയെ പോലെ വിശ്വസ്തരല്ല ഇവർ. അതിനാൽ തന്നെ
ഇന്ത്യൻ ടി20 ടീമിന്റെ പുതിയ നായകത്വവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകളും റിപ്പോർട്ടുകളുമാണ് അടുത്തിടെയായി പുറത്തുവന്നു കൊണ്ടിരിക്കുന്നത്. നിലവിലെ നായകൻ സൂര്യകുമാർ യാദവിനെ ഈ നിർണായക റോളിൽ നിന്നും വൈകാതെ തന്നെ മാറ്റുമെന്നാണ് സൂചനകൾ. പകരം വരാനിരിക്കുന്ന അടുത്ത ലോകകപ്പും ഒളിംപിക്സും
ഇന്ത്യൻ ടി20 ടീമിൽ വലിയൊരു നേതൃമാറ്റം ഉടൻ തന്നെ ഉണ്ടാകുമെന്ന സൂചനകൾ ശക്തമാകുന്നതിനിടയിൽ, പുതിയ നായകസ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ താരം ആരാണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ സാബ കരീം. ഒരു ക്രിക്കറ്റ് ഷോയിൽ സംസാരിക്കവെയാണ് നിലവിലെ നായകൻ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ കീഴിൽ ഒരു പുതിയ തലമുറ മാറ്റത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ നൽകുന്നത്. സീനിയർ കളിക്കാർക്ക് മാത്രം മുൻഗണന നൽകുന്ന പഴയ രീതികൾക്ക് പകരം









