വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഹർദിക് പാണ്ട്യ. എന്നാൽ തന്റെ ആറ്റിട്യൂട് കൊണ്ട് പലർക്കും പാണ്ട്യയെ ഇഷ്ടമല്ല. സഹതാരങ്ങളെ ബഹുമാനിക്കാതെ അവരോട് ദേഷ്യപ്പെടുന്ന പാണ്ട്യയെ നമ്മൾ പല തവണ കണ്ടതാണ്. എന്നാൽ പാണ്ട്യയുടെ ഇത്തരം സമീപനത്തിൽ പ്രധാന
സഞ്ജുവിന് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള ഒരു ഓപ്‌ഷൻ തെളിഞ്ഞ് വരികയാണ്. എന്നാൽ അതിനായി സഞ്ജു കുറച്ച് കാത്തിരിക്കേണ്ടി വരും.
ടോപ് ഓർഡറിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള ഒരു താരത്തെ മിഡ് ഓർഡറിലേക്ക് മാറ്റുന്നത് തന്നെ ശെരിയായ തീരുമാനമല്ല. എന്നാൽ സഞ്ജുവിനെ മിഡ്ഓർഡറിലേക്ക് മാറ്റുമ്പോൾ അതിന് പിന്നിൽ ചില ' പ്ലാൻ എ' കൾ കൂടിയുണ്ട്.
അഞ്ചാം സ്ഥാനത്ത് സഞ്ജു ബാറ്റ് ചെയ്യുമെന്ന് കരുതിയെങ്കിലും പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ അതും സംഭവിച്ചില്ല.
ഇന്ത്യയുടെ അടുത്ത എതിരാളി ബദ്ധവൈരികളായ പാകിസ്താനാണ്. ഞായറാഴ്ചയാണ് മത്സരം. നിർണായക മത്സരത്തിന് ഇറങ്ങുമ്പോൾ മുമ്പേ സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷനിൽ മാറ്റമുണ്ടാകുമെന്ന സൂചന നൽകിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക്.
ഏഷ്യകപ്പിലെ ആദ്യ മത്സരത്തിൽ ദുർബലരായ യുഎഇക്കെതിരെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ബാറ്റ് ചെയ്യനായില്ലെങ്കിലും മലയാളി താരം സഞ്ജു സാംസൺ ആദ്യ ഇലവനിൽ ഇടം പിടിച്ചത് ആരാധകർക്ക് സന്തോഷം നൽകുന്നുണ്ട്. എന്നാൽ സഞ്ജുവിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയതിലൂടെ അദ്ദേഹത്തെ ബലിയാടാക്കാനുള്ള നീക്കമാണ്
നാളെ ഇന്ത്യ ഏഷ്യകപ്പിലെ ആദ്യ മത്സരത്തിൽ യുഎഇയെ നേരിടാൻ ഒരുങ്ങവെ സഞ്ജുവിന്റെ സാന്നിധ്യത്തെ പറ്റിയും നായകൻ സൂര്യകുമാർ യാദവ് മറുപടി നൽകിയിട്ടുണ്ട്.
ശുഭ്മൻ ഗിൽ, റിങ്കു സിങ്, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നി ബാറ്റർമാരെല്ലാം നെറ്റ്സിൽ ഏറെ നേരം ചെലവഴിച്ചപ്പോൾ, സഞ്ജു പരിശീലനത്തിന് ഇറങ്ങിയില്ല.
രാജസ്ഥാൻ റോയൽസിൽ സഞ്ജുവിനെതിരെ രണ്ട് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്.
ദ്രാവിഡ് രാജസ്ഥാനിൽ വരുത്തിയ പരിഷ്കാരങ്ങളിൽ സഞ്ജുവിന് അഭിപ്രായ വ്യത്യാസമുണ്ടെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.








