സഞ്ജുവുമായി മുംബൈ ചർച്ച നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഹാർദിക്ക് സിഎസ്കെയിലോട്ട് പോയാൽ സഞ്ജു തങ്ങൾക്കൊപ്പം വരാനുള്ള സാധ്യതകളുണ്ട് എന്ന് മുംബൈ മനസിലാക്കുന്നു.
സഞ്ജുവിനെ എന്ത് കൊണ്ട് ഒഴിവാക്കി? 3 കാരണങ്ങൾ അറിയാം..
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത ട്വന്റി ട്വന്റി ക്യാപ്റ്റൻസി സ്ഥാനവുമായി ബന്ധപ്പെട്ട് അണിയറയിൽ കടുത്ത ഭിന്നതകൾ പുകയുന്നതായി റിപ്പോർട്ട്. പുതിയ ക്യാപ്റ്റൻ ആരാകണമെന്ന കാര്യത്തിൽ ഇന്ത്യൻ ടീമിന്റെ മുഖ്യ കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും തമ്മിൽ രണ്ട്
ഈ വാദത്തിന് പിന്നിൽ പ്രധാനമായും ഉള്ളത് സഞ്ജു ആരാധകരാണ്, അല്ലെങ്കിൽ സഞ്ജുവിനെ ഇഷ്ടപ്പെടുന്നവരുടെ വാദമാണിത്.
ഈ സീസണിൽ (IPL 2026) കളിച്ച 14 മത്സരങ്ങളിൽ ഏഴ് വീതം ജയവും പരാജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. തുടർച്ചയായ മൂന്നാം സീസണിലാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്. അതിനാൽ ആരാധക പ്രതിഷേധവും രൂക്ഷമാണ്.
ഇന്ത്യൻ ടി20 ടീമിന്റെ പുതിയ നായകത്വവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകളും റിപ്പോർട്ടുകളുമാണ് അടുത്തിടെയായി പുറത്തുവന്നു കൊണ്ടിരിക്കുന്നത്. നിലവിലെ നായകൻ സൂര്യകുമാർ യാദവിനെ ഈ നിർണായക റോളിൽ നിന്നും വൈകാതെ തന്നെ മാറ്റുമെന്നാണ് സൂചനകൾ. പകരം വരാനിരിക്കുന്ന അടുത്ത ലോകകപ്പും ഒളിംപിക്സും
ഇന്ത്യൻ ടി20 ടീമിൽ വലിയൊരു നേതൃമാറ്റം ഉടൻ തന്നെ ഉണ്ടാകുമെന്ന സൂചനകൾ ശക്തമാകുന്നതിനിടയിൽ, പുതിയ നായകസ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ താരം ആരാണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ സാബ കരീം. ഒരു ക്രിക്കറ്റ് ഷോയിൽ സംസാരിക്കവെയാണ് നിലവിലെ നായകൻ
അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന്റെ (Csk) ഈ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. ടൂർണമെന്റിലെ ഏറ്റവും നിർണായകമായ ചില മത്സരങ്ങൾ കൈവിട്ടതും വളരെ എളുപ്പത്തിൽ ജയിക്കാമായിരുന്ന കളികളിൽ വരുത്തിയ വലിയ പിഴവുകളുമാണ് സിഎസ്കെയുടെ പ്ലേ ഓഫ്
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കുന്ന വാർത്തകളാണ് ദേശീയ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കായി പുതിയൊരു ടീമിനെ വാർത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് മലയാളി താരം സഞ്ജു സാംസണിന് (Sanju Samson) ലഭിക്കാനിടയുള്ള പുതിയ ഉത്തരവാദിത്തമാണ്. സൂര്യകുമാർ
സഞ്ജു പറഞ്ഞതുപോലെ പന്തെറിഞ്ഞ കംബോജ് തൊട്ടടുത്ത പന്തിൽ തന്നെ മിൻസിന്റെ വിക്കറ്റ് തെറിപ്പിച്ചു.









