സമീപ ദിവസങ്ങളിലായി ഗംഭീറിനെതിരെ രൂക്ഷവിമർശനം നടത്തുന്ന വ്യക്തിയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. ഇപ്പോഴിതാ വളരെ പ്രധാനപ്പെട്ട ഒരു വിമർശനം കൂടി അദ്ദേഹത്തിൻറെ ഭാഗത്ത് നിന്നും ഉയരുകയാണ്.
ആദ്യ മത്സരത്തിൽ രണ്ടോവറിൽ രണ്ട് വിക്കറ്റ്. രണ്ടാം മത്സരത്തിൽ എറിഞ്ഞ നാല് ഓവറിൽ 4 വിക്കറ്റ്. ആകെ 6 ഓവറിൽ വീഴ്ത്തിയത് ആറ് വിക്കറ്റുകൾ. അതും കൂറ്റനടിക്കാരുടെ വിക്കറ്റുകൾ.
പഞ്ചാബിനെതിരെ അടിവാങ്ങി കൂട്ടിയ ലക്നൗ ബൗളർമാർ കൂറ്റനടിക്കാരായ ഹൈദരബാദിനെ താരതമ്യേന ചെറിയ സ്‌കോറിൽ ഒതുക്കി. ഈ രണ്ട് മത്സരങ്ങളിലും പൊതുവായ ഒരു മാറ്റമാണ് ശാർദൂൽ താക്കൂറിനെ പന്ത് ഉപയോഗിച്ച രീതികൾ.


