സാധാരണ ഗതിയിൽ ലീഗുകൾ മുടങ്ങിപ്പോകുമ്പോൾ ഇത്തരം സമീപനങ്ങൾ ക്ലബ്ബുകൾ സ്വീകരിക്കാറുണ്ട്. സമീപകാലത്ത് റഷ്യ-യുക്രൈൻ യുദ്ധത്തെത്തുടർന്ന് ഉക്രൈൻ ഫുട്ബോൾ ലീഗ് നിർത്തിവെച്ചപ്പോൾ, അവിടുത്തെ ക്ലബ്ബുകൾ തങ്ങളുടെ താരങ്ങളെ മറ്റ് രാജ്യങ്ങളിലെ ലീഗുകളിലേക്ക് ലോണിൽ അയച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ശ്രമിച്ചിരുന്നു.
ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (FSDL) എഐഎഫ്എഫും തമ്മിലുള്ള MRA 2025 ഡിസംബറിൽ അവസാനിക്കും.പുതിയ കരാർ സംബന്ധിച്ച ചർച്ചകളിൽ വ്യക്തത വരാത്തതും സുപ്രീം കോടതിയിൽ നിലനിൽക്കുന്ന എഐഎഫ്എഫ് ഭരണഘടനയുമായി ബന്ധപ്പെട്ട കേസുകളുമാണ് ഈ പ്രതിസന്ധിക്ക് കാരണം.
ഒരു വശത്ത് ക്ലബ്ബിന്റെ നീക്കം ബിസിനസ്പരമായി ശരിയായ തീരുമാനമാണെന്ന് വാദിക്കുന്നവരുണ്ടെങ്കിലും, ആരാധകരുടെ വികാരങ്ങളെ മാനിക്കാതെയും ടീം ശക്തിപ്പെടുത്തുന്നതിൽ വേണ്ടത്ര ശ്രദ്ധ നൽകാതെയും മുന്നോട്ട് പോകുന്ന ബ്ലാസ്റ്റേഴ്സിന് ഇത് വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്.
കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ട സ്പാനിഷ് സ്‌ട്രൈക്കർ ജീസസ് ജിംനസ് പുതിയ ക്ലബ്ബിൽ ചേർന്നു. പോളിഷ് ക്ലബായ ബ്രൂക്ക്-ബെറ്റ് ടെർമാലിക്ക നീസീക്സയിലാണ് താരം ചേർന്നത്. ജീസസിന്റെ വരവ് പോളിഷ് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. വരാനിരിക്കുന്ന 2025-26 സീസണിൽ പോളണ്ടിലെഫസ്റ്റ് ഡിവിഷൻ ലീഗായ
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ജീസസ് ജിംനസ് ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ കൂടിയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് നിരവധി അപേക്ഷകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ ശ്രദ്ധേയമായ ഒരു പേരാണ് മുൻ പഞ്ചാബ് എഫ്.സി. മാനേജർ സ്റ്റെയ്ക്കോസ് വെർഗെറ്റിസിന്റേത്.
കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ വിൻഡോകളിലും നിക്കോയുടെ ബാഴ്‌സയിലേക്കുള്ള വരവ് സജീവ ചർച്ചയായിരുന്നു. ഈ തവണ അത് കൂടുതൽ ശക്തമായ ഒരു ട്രാൻസ്ഫറായി മാറുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.
അർജന്റീനൻ ദേശീയ ടീമിൽ പരിചയസമ്പന്നരായ റൈറ്റ് ബാക്കുകൾ ഉണ്ടെങ്കിലും, ഭാവിയിലേക്ക് മുതൽക്കൂട്ടാക്കാവുന്ന യുവപ്രതിഭകളെ കണ്ടെത്താൻ സ്കലോണി എപ്പോഴും താൽപ്പര്യം കാണിക്കാറുണ്ട്.
ഇവരുടെ സാന്നിധ്യം ഇന്ത്യൻ ബാറ്റർമാർക്ക് നെറ്റ്സിൽ മികച്ച പരിശീലനം നേടാൻ സഹായിക്കും. ഇംഗ്ലണ്ടിലെ വ്യത്യസ്ത സാഹചര്യങ്ങളെ നേരിടാൻ ബാറ്റർമാരെ സജ്ജരാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത്.
2014-ൽ റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്ന കാലത്താണ് ഈ തട്ടിപ്പ് നടന്നത്. 386,361.93 യൂറോ പിഴയും മൂന്ന് വർഷത്തേക്ക് പൊതു ആനുകൂല്യങ്ങളിൽ നിന്ന് വിലക്കും അദ്ദേഹത്തിന് വിധിച്ചിട്ടുണ്ട്. നികുതി വെട്ടിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ക്ലബിന്റെയും സാമ്പത്തിക ഉപദേഷ്ടാക്കളുടെയും നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിച്ചതെന്നും ആൻസലോട്ടി കോടതിയിൽ









