മിസ്റ്റർ ജോവാക്കിം ക്ലെമെന്റ്… ദയവായി അടുത്ത ലോകകപ്പിൽ വീണ്ടും ശ്രമിക്കുക' എന്നായിരുന്നു നെയ്മറുടെ കുറിപ്പ്.
നെയ്മർ വയസ്സൻ താരമാണെന്നും ഷിയോഗൈ മത്സരത്തിന് മുമ്പ് ഒരു ജാപ്പനീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വിവാദ തീരുമാനം എടുത്ത റഫറി സീസർ റാമോസിനെ ബ്രസീലിന്റെ വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് അയച്ച കത്തിൽ ബ്രസീൽ ആവശ്യപ്പെടുന്നുണ്ട്.
ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയിലെ നിർണ്ണായക പോരാട്ടത്തിൽ സ്കോട്ട്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്രസീൽ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. മത്സരത്തിന് പിന്നാലെ ബ്രസീൽ ടീമിന്റെ യഥാർത്ഥ നായകനെ വെളിപ്പെടുത്തിയിരിക്കുകയാണ് സൂപ്പർ താരം നെയ്മർ ജൂനിയർ. ALSO READ: ബ്രസീലിന്റെ
ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശപ്പോരാട്ടങ്ങൾ അവസാനിക്കാനിരിക്കെ റൌണ്ട് 32 വിന്റെ ആദ്യ ചിത്രങ്ങൾ വ്യക്തമായി തുടങ്ങിയിരിക്കുകയാണ്. ഇതിൽ ശ്കതരായ ബ്രസീലിന്റെ എതിരാളികളെയും ഇന്ന് വ്യക്തമായിരിക്കുകയാണ്. ALSO READ: പ്രീ-ക്വാർട്ടറിൽ ബ്രസീലിന് എതിരാളി ജപ്പാൻ ഗ്രൂപ്പ് എഫിലെ നിർണ്ണായക മത്സരത്തിൽ സ്വീഡനോട്
ബ്രസീൽ സൂപ്പർതാരം നെയ്മറെ 'വർക്ക് ഫ്രം ഹോം' കളിക്കാരനെന്ന് വിളിച്ച് ബ്രസീലിയൻ പ്രസിഡന്റ് ലുല ഡാ സിൽവ. ബെലോ ഹൊറിസോണ്ടെയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയുണ്ടായ സംഭവത്തെ കുറിച്ച് കൂടുതലറിയാം… ALSO READ: നെയ്മറെ പരിഹസിച്ച് ബ്രസീലിയൻ പ്രസിഡന്റ് പൊതുപരിപാടിക്കിടെ സദസ്സിലുണ്ടായിരുന്ന ഒരു
ഫിഫ ലോകകപ്പിന് തിരശ്ശീല ഉയരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയുടെയും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കരിയറിലെ അവസാന ലോകകപ്പാണിത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഫുട്‌ബോൾ ലോകം ഏറെ കാത്തിരിക്കുന്ന മെസ്സി-റൊണാൾഡോ പോരാട്ടത്തിന്
real madrid എന്നും യുവതാരങ്ങളുടെയും പ്രത്യേകിച്ച് ബ്രസീലിയൻ ടാലന്റുകളുടെയും തറവാടാണ്. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, എൻഡ്രിക്ക് എന്നിവരെ ടീമിലെത്തിച്ച് റയൽ അത് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ വീണ്ടുമൊരു ബ്രസീലിയൻ ഗോളടി യന്ത്രത്തെ ടീമിലെത്തിക്കാൻ റയൽ പദ്ധതിയിടുന്നു
വമ്പൻ താരനിരയ്ക്കിടയിൽ റയലിൽ അവസരം കുറഞ്ഞതാണ് താരത്തെ റയൽ വിടാൻ പ്രേരിപ്പിക്കുന്നത്. അതേ സമയം 100 മില്യണിൽ കുറഞ്ഞ ട്രാൻസ്ഫർ ഇടപാടിന് തയാറല്ലെന്നാണ് റയലിന്റെ നിലപാട്.
2014-ൽ റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്ന കാലത്താണ് ഈ തട്ടിപ്പ് നടന്നത്. 386,361.93 യൂറോ പിഴയും മൂന്ന് വർഷത്തേക്ക് പൊതു ആനുകൂല്യങ്ങളിൽ നിന്ന് വിലക്കും അദ്ദേഹത്തിന് വിധിച്ചിട്ടുണ്ട്. നികുതി വെട്ടിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ക്ലബിന്റെയും സാമ്പത്തിക ഉപദേഷ്ടാക്കളുടെയും നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിച്ചതെന്നും ആൻസലോട്ടി കോടതിയിൽ









