ഇത്തവണ ആദ്യമായി ടീമിൽ എത്തിച്ചത് സ്പാനിഷ് സെന്റർ ഫോർവേഡ് കോൾഡോ ഒബിഎറ്റെയാണ് താരം മികച്ച പരിചസമ്പനനായ മുന്നേറ്റ നിരക്കാരനാണ് യൂറോപ്പിലെ വിവിധ ക്ലബുകൾക്കായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
നിലവിൽ ഉക്രൈൻ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാണ് 27 കാരൻ.ഇന്നലെ നടന്ന ഐസലൻഡിനെതിരെയുള്ള മത്സരത്തിൽ ഉക്രെയ്ൻ വേണ്ടി ആദ്യ ഗോളും അദ്ദേഹം കുറിച്ചു.
ഐ എസ് എൽ വൈകുന്ന കാരണത്താൽ പല ക്ലബുകളും വലിയ ആശങ്ക പറഞ്ഞിരുന്നു എന്നാൽ പല ക്ലബ്ബുകൾ അവരുടെ എല്ലാ പ്രവർത്തനവും അവസനിപ്പിച്ചിരുന്നു.
ഐ എസ് എൽ ക്ലബുകൾക്ക് വലിയ തലവേദനയാണ് നിലവിലെ അവസ്ഥയിൽ ഐ എസ് എൽ നടക്കാൻ വൈകുന്നതിനാലും,ഇതുവരെ അതുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പ് ലഭിച്ചിട്ടില്ല എന്നതും ക്ലബുകൾക്ക് വലിയ നഷ്ടമാണ്. പല ഐ എസ് എൽ ക്ലബുകളും ഇതോടെ അവരുടെ കളിക്കാർ
വരുന്ന 7 തീയതി ഐ എസ് എൽ ക്ലബുകളും എ ഐ എഫ് എഫുമായി ഒരു മീറ്റിങ് ഉണ്ട് അതിന് ശേഷം ചില കാര്യങ്ങളിൽ വ്യക്തത വരും.
ഇപ്പോൾ ഹൈദരാബാദ് എഫ്സി ഒരു മികച്ച താരത്തെ സ്വന്തമാകുന്നു എന്നാണ് വാർത്ത ബ്രസീലിൽ നിന്നുള്ള 29 കാരനായ റഫാൽ റിബേറിയോ എന്ന പ്രതിരോധ നിരാകരനെയാണ് ടീമിൽ എത്തിക്കുന്നത്.
ടീമുകൾ പലരും വലിയ ആശങ്കയിലാണ് ചില ടീമുകൾ നേരിട്ട് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി ചർച്ചക്ക് വരെ പോവാൻ ഇരികുകയാണ്.
നിലവിൽ അവസാനത്തിലേക്ക് സ്റ്റീഫൻ കോൺസ്റ്റന്റിനും,ടെർകോവിച്ചുമാണ് ജമീലിന് പുറമെയുള്ള ലിസ്റ്റിൽ ഇടം പിടിച്ചവർ.എന്നാൽ സാമ്പത്തിക ലാഭവും,ഇന്ത്യകാരൻ എന്ന പരിഗണനയും കിട്ടിയാൽ ജമീൽ തന്നെ വരും എന്നാണ് റിപ്പോർട്ട്.
അതിൽ ഒന്നാമൻ മുൻ ഇന്ത്യൻ ദേശീയ ടീമിന്റെ ഇംഗ്ലീഷ് പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റന്റിന്.അദ്ദേഹം ഒരു കാലത്ത് ഇന്ത്യൻ ഫുട്ബോളിനെ മികവിലേക്ക് നയിച്ച മനുഷ്യനാണ്.
അതിൽ ഇന്ത്യയിലെ സ്റ്റാർ പരിശീലകൻ ഖാലിദ് ജമീൽ മുതൽ.ഒഡീഷ എഫ്സിയുടെ സ്പാനിഷ് കോച്ച് സെർജിയോ ലൊബേറ മുൻ മോഹൻ ബഗാൻ കോച്ച് ഹബാസ് മുൻ ഇന്ത്യൻ പരിശീലകനായ കോൺസ്റ്റന്റിന്.








