നീണ്ട ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ അഭിമാന താരമായ സഞ്ജു സാംസൺ ഇന്ന് വീണ്ടും കളത്തിലേക്ക്. ഈ വർഷം ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷം ഒരു പ്രൊഫഷണൽ മത്സരത്തിലും സഞ്ജു കളിച്ചിട്ടില്ല. ചില സൗഹൃദ മത്സരങ്ങളിൽ മാത്രമാണ് ഈ കാലയളവിൽ
39 കോടിയോളം രൂപയുടെ വലിയ ലേല ബഡ്ജറ്റുമായി സിഎസ്കെ ലേലത്തിൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) അടുത്ത സീസണിന് മുമ്പ് ടീമിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു. ടീമിൻ്റെ പ്രധാന കളിക്കാരായിരുന്ന ചിലരെ നിലനിർത്താതെ ടീമിൽ നിന്ന് പുറത്താക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുവ ഓൾറൗണ്ടർ വെങ്കിടേഷ് അയ്യരെ നിലനിർത്താൻ സാധ്യതയില്ലെന്ന വാർത്തയാണ്
സംഗക്കാരയും മലയാളി താരം സഞ്ജു സാംസണും തമ്മിലുള്ള ബന്ധം ഏറെ ശ്രദ്ധേയമാണ്. രാജസ്ഥാൻ റോയൽസിൽ സഞ്ജുവിൻ്റെ പ്രകടനത്തിൽ വലിയ സ്വാധീനം ചെലുത്തിയത് സംഗക്കാരയായിരുന്നു.
ഈ നീക്കം നടപ്പായാൽ, കേരളത്തിലെ ക്രിക്കറ്റ് സംസ്കാരത്തിന് വലിയ ഉണർവ് ലഭിക്കും. പ്രാദേശിക സാമ്പത്തിക രംഗത്തിനും വിനോദ സഞ്ചാര മേഖലയ്ക്കും ഐപിഎൽ മത്സരങ്ങൾ പുതുജീവൻ നൽകുമെന്നതാണ് പ്രതീക്ഷ.
മികച്ച ഒരു ഇന്ത്യൻ ഫിനിഷറെ ടീമിലെത്തിക്കാനും സിഎസ്കെ തീരുമാനിച്ചിട്ടുണ്ട്. ഡെവാൾഡ് ബ്രെവിസിനൊപ്പം ഫിനിഷറായി കളിക്കാൻ കഴിയുന്ന താരത്തെയാണ് ടീം തേടുന്നത്.
ചെന്നൈ, കൊൽക്കത്ത എന്നിവരെക്കൂടാതെ സഞ്ജുവിനെ ടീമിലെത്തിക്കാൻ സാധ്യതയുള്ള മൂന്നാമത്തെ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസാണെന്ന് അദ്ദേഹം പറയുന്നു.
സഞ്ജുവിനെ ടീമിൽ നിലനിർത്തണോ റിലീസ് ചെയ്യണോ എന്ന കാര്യത്തിൽ റോയൽസാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. താരത്തെ വിൽക്കുകയാണെങ്കിൽ ചെന്നൈ, കൊൽക്കത്ത ടീമുകൾ രംഗത്തുണ്ട്.
അടുത്ത സീസണിന് മുന്നോടിയായി ടീം ഉടച്ചുവാർക്കുമ്പോൾ കെകെആർ ഈ ഒരു നീക്കം നടത്താൻ സാധ്യതയുണ്ടെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.
റോയൽസ് വിടാനുള്ള താത്പര്യം സഞ്ജു റോയൽസിനെ അറിയിച്ചതായി ക്രിക്ക് ബസ്സ് റിപ്പോർട്ട് ചെയ്തിരുന്നു.








