ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടുകൾ അനുസരിച്ച് വിവിധ ഐപിഎൽ ടീമുകളും അവർ റിലീസ് ചെയ്യാൻ സാധ്യതയുള്ള താരങ്ങളെപറ്റിയും അറിയാം..
കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ അഫ്ഘാൻ ബൗളർ ഫസൽ ഹഖ് ഫാറൂഖിയെ രാജസ്ഥാൻ റിലീസിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് കൗതുകകരം.
സിഎസ്കെ, കെകെആർ എന്നീ ടീമുകളിലേക്ക് സഞ്ജു പോവാനുള്ള സാധ്യതയും നേരത്തെ ഉയർന്ന് വന്നിരുന്നു. എന്നാലിപ്പോഴിതാ ഈ രണ്ട് ടീമുകളും സഞ്ജുവിനെ സ്വന്തമാക്കാനുള്ള സാധ്യത കുറഞ്ഞെന്നും പകരം മറ്റൊരു ടീം താരത്തിനായി പദ്ധതികൾ തയാറാക്കുന്നതായി പ്രമുഖ സ്‌പോർട് റിപ്പോർട്ടർ രോഹിത് ജുഗ്ലാൻ സൂചന
ഇന്ന് ലോക ക്രിക്കറ്റിൽ അഫ്‌ഗാന്റെ വിജയയാത്രയ്ക്ക് പിന്നിൽ ബിസിസിഐയുടെ ശക്തമായ പിന്തുണ കൂടിയുണ്ട്. ഇപ്പോഴിതാ അഫ്ഘാന് പിന്നാലെ മറ്റൊരു രാജ്യത്തെ കൂടി ബിസിസിഐ സഹായം നൽകി ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ്.
വെടിക്കെട്ട് പ്രകടനങ്ങൾ കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിൽ സമീപകാലത്തായി ചർച്ചയായ താരമാണ് അഭിഷേക് ശർമ്മ. എന്നാൽ ഈ വെടിക്കെട്ട് അഭിഷേക് ശർമയിൽ അവസാനിക്കില്ല. ഇന്ത്യൻ ടീമിനായി വെടിക്കെട്ട് നടത്താൻ മറ്റൊരു താരം കൂടി ഒരുങ്ങുകയാണ്. അതും ഇതിഹാസ താരം യുവരാജ് സിംഗിന്റെ മേൽനോട്ടത്തിൽ.
രോഹിതിനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയത് കൃത്യമായ തിരക്കഥ ഒരുക്കിയാണെന്നും അദ്ദേഹത്തിൻറെ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും ഇതിന് കൂട്ട്നിന്നെന്നുമുള്ള ഒരു ഫാൻ തിയറി കൂടി ഇപ്പോൾ സജീവമാണ്.
ഏകദിനം, ടി20 എന്നീ രണ്ട് വൈറ്റ്-ബോൾ ഫോർമാറ്റുകളുടെയും പൂർണ്ണമായ ഉത്തരവാദിത്തം തനിക്ക് നൽകിയാൽ മാത്രമേ ക്യാപ്റ്റൻസി ഏറ്റെടുക്കൂ എന്ന് അദ്ദേഹം സെലക്ടർമാരെ അറിയിച്ചതായും ഈ റിപ്പോർട്ടിൽ പറയുന്നു.
നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച പേസ് ബൗളർ ആരാണെന്ന് ചോദിച്ചാൽ തർക്കമില്ലാതെ പറയാൻ പറ്റുന്ന പേരാണ് ജസ്പ്രീത് ബുംറ
ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണ് നിരാശ മാത്രമാണ് ഫലം.
ബി.സി.സി.ഐ. ഓസ്‌ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ, ഏകദിന സ്‌ക്വാഡിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഒരു താരത്തിന്റെ അസാന്നിധ്യമാണ്









