സൂര്യകുമാർ യാദവ് ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിൻ്റെ നായകനാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഈ നീക്കം സഞ്ജു സാംസണിന് ഏറെ അനുകൂലമായ ഘടകമാണ്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോൺ ടീമിൽ പോലും സഞ്ജുവിന് ഇടം നേടാൻ കഴിഞ്ഞില്ല.
ഇന്ത്യൻ ടെസ്റ്റ് ടീമിനായി ഒരു യുവ ബാറ്റർ അരങ്ങേറ്റം നടത്താനും മറ്റ് രണ്ട് ബാറ്റർമാർ തിരിച്ചെത്താനുമുള്ള സാധ്യതകളുണ്ട്. അവർ ആരൊക്കെയാണ് നോക്കാം..
ഇന്ത്യൻ ആരാധകരെ സംബന്ധിച്ചെടുത്തോളം നിരാശക്കരമായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അടുത്ത മാസം യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യൻ പേസ് സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ കളിക്കാൻ സാധ്യതയില്ലായെന്ന് ചില ബിസിസിഐ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ
ശനിയാഴ്ച ഓവലിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ, ഇന്ത്യയെ കരകയറ്റിയിരിക്കുകയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആകാശ് ദീപ്. ഇന്ന് അദ്ദേഹം തന്റെ കന്നി ടെസ്റ്റ് അർദ്ധസെഞ്ച്വറി നേടിയിരിക്കുകയാണ്. ആകാശ് ദീപിനെ ആദ്യം നൈറ്റ് വാച്ച്മാൻ (രണ്ടാം ദിവസത്തിന്റെ
ഇന്ത്യയുടെ ടി20 ടീമിൽ ന്ന് വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷം, ശ്രേയസ് അയ്യർ വീണ്ടും ദേശീയ കളത്തിൽ ഇറങ്ങാൻ ഒരുങ്ങുകയാണ്. 2023 ഡിസംബർ 3 ന് ബെംഗളൂരുവിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടി20 മത്സരത്തിൽ ഇന്ത്യയെ അവസാനമായി പ്രതിനിധീകരിച്ച 29 കാരനായ മുംബൈ ബാറ്റ്സ്മാൻ,
പ്രചരിക്കുന്ന വാർത്തകൾ പ്രകാരം ഡിസംബർ 14 ന് മുംബൈയിലെ ഐക്കണിക് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിൽ വിരാട് കോഹ്‌ലി, എംഎസ് ധോണി, സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ്മ തുടങ്ങിയ ഇന്ത്യൻ ഇതിഹാസങ്ങൾക്കൊപ്പം ലയണൽ മെസ്സി പങ്കെടുക്കാൻ സാധ്യത. നിലവിൽ മേജർ
ഓരോ റൺസിനും പ്രാധാന്യമുള്ള, ഓരോ പന്തിനും വിലയുള്ള, ഈ ഫോർമാറ്റിൽ തിളങ്ങാൻ പ്രത്യേക മനോബലം ആവശ്യമാണ്. അത്തരമൊരു പ്രതിഭയാണ് ഇപ്പോൾ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്നത്.
15 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ചതിന് ശേഷമാണ് ധ്രുവ് ജൂറൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നേടിയത്. വർഷങ്ങളോളം ആഭ്യന്തര ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുന്ന പലർക്കും ഈ അവസരം ലഭിച്ചിട്ടില്ല. എന്നാൽ ജൂറേലിന് അങ്ങനെയൊരു ഭാഗ്യമായുണ്ടായി.
ഇംഗ്ലണ്ടിനെതിരായ നിർണായകമായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇലവനെ പ്രഖ്യാപിച്ചതിന് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറിനെതിരെയും നായകൻ ഗില്ലിനെതിരെയും വിമർശനം.









