നാലാം ദിവസം അവസാന ഒരു മണിക്കൂറിൽ, പ്രത്യേകിച്ച് അവസാന രണ്ട് വിക്കറ്റുകൾ വീണ രീതിയിൽ, തങ്ങൾക്ക് കുറച്ചുകൂടി നന്നായി കളിക്കാമായിരുന്നുവെന്ന് ഗിൽ ചൂണ്ടിക്കാട്ടി.അഞ്ചാം ദിനം രാവിലെ ഇംഗ്ലണ്ട് പദ്ധതികളുമായി വന്ന രീതിയും തങ്ങൾക്ക് വെല്ലുവിളിയായി. ടോപ്പ് ഓർഡറിൽ ഒരു 50 റൺസ്
ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ടെക്നിക്കൽ ബാറ്റർമാരിലൊരാളാണ് രാഹുൽ. നിലവിൽ ടെസ്റ്റിൽ ഓപ്പണറായി കളിക്കുന്ന അദ്ദേഹത്തിന്, ഏകദിനത്തിൽ മധ്യനിരയിലാണ് സ്ഥാനം.
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ നേടിയ വിക്കറ്റ് മരണപ്പെട്ട ലിവർപൂളിന്റെ പോർച്ചുഗീസ് മുന്നേറ്റ താരം ഡിയോഗോ ജോട്ടയ്ക്ക് സമർപ്പിച്ച് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ്. ലോർഡ്‌സിൽ 51 റൺസെടുത്ത ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജാമി സ്മിത്തിനെ പേസർ പുറത്താക്കുകയും
ഇവരുടെ സാന്നിധ്യം ഇന്ത്യൻ ബാറ്റർമാർക്ക് നെറ്റ്സിൽ മികച്ച പരിശീലനം നേടാൻ സഹായിക്കും. ഇംഗ്ലണ്ടിലെ വ്യത്യസ്ത സാഹചര്യങ്ങളെ നേരിടാൻ ബാറ്റർമാരെ സജ്ജരാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത്.
സമീപകാലത്ത് തുടർച്ചയായി ഉണ്ടായ പരിക്കുകൾ, പ്രത്യേകിച്ച് ഹിപ് സംബന്ധമായ പ്രശ്നങ്ങൾ, ഉംറാന്റെ കരിയറിന് തടസ്സമായി മാറിയിരുന്നു.
ഓഗസ്റ്റ് പകുതിയോടെ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഒരു ഏകദിന, ടി20 പരമ്പര സംഘടിപ്പിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായി 'ന്യൂസ് വയർ' എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന ഈ എവേ പരമ്പര മൂലം മലയാളി താരം
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിൽ നിൽക്കുകയാണ്. രണ്ടാം ടെസ്റ്റിൽ ഇന്ത്യ നേടിയ ചരിത്രവിജയം ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ആശങ്കയുണർത്തുന്ന വാർത്തയാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്. ഇന്ത്യൻ ഏകദിന നായകൻ രോഹിത് ശർമ്മ ഏകദിന ടീമിൽ നിന്നും പുറത്താകാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.
എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയോടേറ്റ തോൽവി ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാണ് നൽകിയത്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ ആദ്യമായാണ് വിജയം നേടുന്നത് എന്നതും ഇംഗ്ലണ്ടിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ പരമ്പരയിൽ തിരിച്ചുവരവ് നടത്താൻ ലോർഡ്‌സ് ടെസ്റ്റ് ഇംഗ്ലണ്ടിന് നിർണായകമാണ്.
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ എം.എസ്. ധോണി ഇന്ന് 44-ാം ജന്മദിനം ആഘോഷിക്കുകയാണ്. അന്താരാഷ്ട്ര കരിയറിനോട് വിട പറഞ്ഞ് 6 വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന് മാത്രം സ്വന്തമായുള്ള ഒരു റെക്കോർഡ് കൂടിയുണ്ട്. ഒരുപക്ഷേ ആധുനിക ക്രിക്കറ്റിൽ മറ്റാർക്കും ഭേദിക്കാൻ കഴിയാത്ത









