ബാംബോലിം സ്റ്റേഡിയത്തിലെ മത്സരങ്ങൾക്ക് ടെലികാസ്റ്റ് ഇല്ലാത്തതിനാൽ ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യത്തിൽ ഒരു ഇടപെടൽ നടത്തിയിരിക്കുകയാണ്.
സൂപ്പർ കപ്പിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മത്സരങ്ങൾ ലൈവ് ടെലികാസ്റ്റ് ഉണ്ടാവില്ല.
സൂപ്പർ കപ്പിലും വരാനിരിക്കുന്ന ഐ.എസ്.എൽ. സീസണിലും ബ്ലാസ്റ്റേഴ്സ് കളിക്കളത്തിൽ നടപ്പിലാക്കാൻ സാധ്യതയുള്ള പ്രധാന തന്ത്രം 'ക്വിക്ക് പ്ലേ' ആയിരിക്കുമെന്നാണ് ക്ലബ്ബ് പങ്കുവെക്കുന്ന പരിശീലന വീഡിയോകളിൽ നിന്നും ലഭിക്കുന്ന സൂചന.
കേരളാ ബ്ലാസ്റ്റേഴ്സിന് മാത്രമല്ല, ഐഎസ്എല്ലിൽ പന്ത് തട്ടുന്ന എല്ലാ ടീമുകൾക്കും റിലഗേഷൻ ഒരു ഭീഷണിയാണ്.
തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബിന് കൂടുതൽ സാമ്പത്തിക അടിത്തറ നൽകാൻ കഴിവുള്ള ഒരു മലയാളി സംരംഭകൻ ഉടമസ്ഥാവകാശത്തിലേക്ക് വരണമെന്ന ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്വപ്നങ്ങൾക്ക് ഈ നീക്കം പുതിയ ഊർജ്ജം നൽകിയിരിക്കുകയാണ്.
ഇത്തവണ ആദ്യമായി ടീമിൽ എത്തിച്ചത് സ്പാനിഷ് സെന്റർ ഫോർവേഡ് കോൾഡോ ഒബിഎറ്റെയാണ് താരം മികച്ച പരിചസമ്പനനായ മുന്നേറ്റ നിരക്കാരനാണ് യൂറോപ്പിലെ വിവിധ ക്ലബുകൾക്കായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
2022 ൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. സമീപകാലത്ത് ഇന്ത്യൻ അണ്ടർ 23 ടീമിനായും കിടിലൻ പ്രകടനമാണ് താരം നടത്തുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിൽ അയ്മന്റെ ഭാവി എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യം കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു ക്ലബെന്ന നിലയിൽ കളിച്ച് കിരീടം നേടാൻ ബ്ലാസ്റ്റേഴ്സിന് ഇത് വരെ സാധിച്ചിട്ടില്ല. അങ്ങനെയുള്ളപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ക്ലബ്ബിനായി ഒരു കിരീടം നേടികൊടുക്കേണ്ടതില്ല എന്നനിലപാടാണ് ആരാധകർക്കുള്ളത്.
ബ്ലാസ്റ്റേഴ്സിൽ കേവലം ശരാശരി പ്രകടനം മാത്രം കാഴ്ച വെച്ചിരുന്ന പെപ്ര ഇപ്പോൾ മിന്നും ഫോമിലാണ് എന്ന് മാത്രമല്ല, ഒരു ലീഗിലെ ടോപ് സ്‌കോറർ കൂടിയാണ്.
കഴിഞ്ഞ അഞ്ച് സീസണുകളിലായി ബ്ലാസ്റ്റേഴ്സിനൊടപ്പം പന്ത് തട്ടുന്ന നായകൻ അഡ്രിയാൻ ലൂണ, കഴിഞ്ഞ സീസണിൽ ടീമിലെത്തിയ മൊറോക്കൻ മാന്ത്രികൻ നോഹ സദോയി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ ഏറ്റവും ഉയർന്ന മാർക്കറ്റ് വാല്യൂ ഉള്ള താരങ്ങൾ. 5.2 കോടിയാണ് ഇരുവരുടെയും മാർക്കറ്റ് വാല്യൂ.








