ക്ലബ് വാങ്ങാൻ താല്പര്യപ്പെടുന്ന കൺസോർഷ്യത്തിൽ നിരവധി പ്രമുഖ വ്യവസായികളും സംരംഭകരുമുണ്ട്. ഇതിൽ വടക്കൻ കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പും ഉൾപ്പെടുന്നുണ്ട്. ഇവരാണ് ക്ലബിന്റെ പുതിയ തട്ടകം മലബാറിലേക്ക് മാറ്റണമെന്ന ശക്തമായ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
അങ്ങനെ ഒട്ടേറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ നിക്ഷേപകരെ ലഭിക്കാൻ പോവുകയാണ്. അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ നിക്ഷേപകരുമായി കരാറിലെത്തിയിരിക്കുകയാണ്. 90ndstoppage ചീഫായ ധനഞ്ജയ് കെ ഷേണോയിയാണ് ഈയൊരു കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിലത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ഉടമസ്ഥരായ
മാഗ്നം സ്പോർട്സ് പൂർണമായും പടിയിറങ്ങുന്നതോടെ ബ്ലാസ്റ്റേഴ്‌സിൽ ഇനി പുതിയൊരു യുഗത്തിനാണ് തുടക്കമാകുന്നത്. മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ഇത്രയും കാലം നിലനിന്നിരുന്ന തടസ്സങ്ങൾ മാറിയതോടെ ഇനി ആരാധകർ കാത്തിരിക്കുന്ന സൈനിംഗുകളുടെ പൂരം ആരംഭിക്കുകയായി.
ചർച്ചകൾക്ക് കൃത്യമായൊരു ഗതി നൽകിക്കൊണ്ട് പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുല്ലോ നിർണായകമായൊരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, ഐഎസ്എല്ലിലെ വൻകിട ശക്തികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിന് മുന്നോടിയായി പുതിയ നിക്ഷേപക്കരെ കണ്ടെത്താനുള്ള പ്രതിസന്ധിയിലാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ നിക്ഷേപകരെ കണ്ടെത്തുമെന്നാണ് മാർക്കസ് മെർഗുൽഹോവ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. ഇത്തരം പ്രതിസന്ധിയിലും കേരള ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് പുതിയൊരു
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി ലെഫ്റ്റ് ബാക്ക് താരം മുഹമ്മദ് സഹീഫിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച് ചെന്നൈന് എഫ്സി. മുഹമ്മദ് സഹീഫ് ബ്ലാസ്റ്റേഴ്‌സ് വിട്ട് ചെന്നൈക്കൊപ്പം ചേർന്നുവെന്ന് അഭ്യൂഹങ്ങൾ നേരത്തെ വന്നിരുന്നെങ്കിലും, ഞായറാഴ്ചയാണ് ചെന്നൈ താരത്തിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചത്. കഴിഞ്ഞ രണ്ട്
വരുന്ന സീസണിലേക്ക് ടീമിന് കരുത്തുപകരാൻ അനുയോജ്യരായ ഏതാനും പ്രമുഖ ഇന്ത്യൻ താരങ്ങളുമായി ക്ലബ്ബ് മാനേജ്‌മെന്റ് ഇതിനോടകം തന്നെ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു.
ഇത്രയും കാലം മഞ്ഞപ്പടയുടെ സ്വന്തം കോട്ടയായിരുന്ന ഹോം ഗ്രൗണ്ടിൽ നിന്ന് ക്ലബ്ബ് മാറിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇരുകൂട്ടരും തമ്മിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും കൈമാറ്റ തുകയെച്ചൊല്ലിയുള്ള ഭിന്നതകൾ കാരണം കാര്യം തീരുമാനത്തിൽ എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ തുകയുടെ കാര്യത്തിൽ ഇരുപക്ഷവും ധാരണയിലെത്തിയതായും ഒഫിഷ്യൽ പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് അറിയാൻ സാധിക്കുന്നത്.








