ഗില്ലിനെ അടുത്ത ടി20 നായകനാക്കാനും 3 ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖമാക്കി മാറ്റാനും തന്നെയാണ് ബിസിസിഐയുടെ നീക്കം.
ഇത്തവണത്തെ കൽക്കട്ട ഫുട്ബോൾ ലീഗിൽ 12 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളും ഒരു അസിസ്റ്റും നേടി മികച്ച ഫോമിലാണ്.
ഓസ്ട്രേലിയൻ ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനായി അദ്ദേഹം കളിച്ചിരുന്നു.
പ്രതിരോധനിര ശക്തിപ്പെടുത്താൻ റയൽ മാഡ്രിഡിന്റെ പുതിയ നീക്കം.
സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിലാണ്. ഈ ഗ്രൂപ്പിൽ മുംബൈ സിറ്റി എഫ്.സി., ഹൈദരാബാദ് എഫ്.സി., രാജസ്ഥാൻ യുണൈറ്റഡ് എഫ്.സി. എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ എതിരാളികൾ.
ഫാറൂഖ് ചൗധരി, നിഖിൽ പ്രഭു തുടങ്ങീ താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ടായിരുന്ന താരങ്ങളായിരുന്നു. എന്നാൽ ഐഎസ്എൽ സീസൺ കുറിച്ചുള്ള അനിശ്ചിതത്വം ഉടലെടുത്തതോടെ ബ്ലാസ്റ്റേഴ്‌സ് സൈനിംഗുകൾ ഹോൾഡ് ചെയ്യുകയായിരുന്നു.
മൂന്നാം നമ്പറിൽ കളിച്ച് ശീലമുള്ള സഞ്ജു ടീമിലുണ്ടായിരിക്കെയാണ് സമീപകാലത്തൊന്നും മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാത്ത ദുബെയ്ക്ക് ഗംഭീർ അവസരം നൽകുന്നത്.
നീണ്ട 14 വർഷം റയലിന് വേണ്ടി കളിച്ചതിന് ശേഷമാണ് ബെൻസേമ 2023 ൽ സൗദി പ്രൊ ലീഗ് ക്ലബ് അൽ- ഇത്തിഹാദിലേക്ക് കൂടുമാറുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ടീമിന് 3 മത്സരങ്ങളാണ് ഉള്ളത്. ഇതിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാവുന്ന ടീമുകൾ സെമി ഫൈനലിന് ശേഷം ഫൈനലിനും യോഗ്യത നേടും.
ബൗളര്‍മാര്‍ തമ്മിലും യാതൊരു സഹകരണവുമില്ലായിരുന്നു. ഏത് ലൈനിലും ലെങ്ത്തിലും പന്തെറിയണമെന്നറിയാതിരുന്ന ബൗളര്‍മാര്‍ കാര്യങ്ങള്‍ വഷളാക്കിഎന്നും അക്തർ പറഞ്ഞു.









