വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഹർദിക് പാണ്ട്യ. എന്നാൽ തന്റെ ആറ്റിട്യൂട് കൊണ്ട് പലർക്കും പാണ്ട്യയെ ഇഷ്ടമല്ല. സഹതാരങ്ങളെ ബഹുമാനിക്കാതെ അവരോട് ദേഷ്യപ്പെടുന്ന പാണ്ട്യയെ നമ്മൾ പല തവണ കണ്ടതാണ്. എന്നാൽ പാണ്ട്യയുടെ ഇത്തരം സമീപനത്തിൽ പ്രധാന
സഞ്ജുവിന് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള ഒരു ഓപ്‌ഷൻ തെളിഞ്ഞ് വരികയാണ്. എന്നാൽ അതിനായി സഞ്ജു കുറച്ച് കാത്തിരിക്കേണ്ടി വരും.
നവംബറിലാണ് അർജന്റീന ടീം കേരളത്തിലെത്തുന്നത്. കൊച്ചിയിലെ ജവഹർലാൽ നെഹ്‍റു സ്റ്റേഡിയത്തിലായിരിക്കും അർജന്റീന കളിക്കുക.
ശ്രീനിധി ഡെക്കാൻ, ഇന്റർ കാശി, ഗോകുലം കേരളാ, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബ്ബുകൾ ഐഎസ്എൽ കളിയ്ക്കാൻ താൽപര്യം കാണിച്ച ക്ലബ്ബുകളാണ്.
ഈ നീക്കം വിജയിച്ചാൽ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിരയ്ക്ക് ഒരുപാട് മാറ്റങ്ങൾ വരുത്താൻ സാധിക്കും.
മോശം പ്രകടനം തുടരുന്ന മാഞ്ചെസ്റ്റർ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിമിനെ പുറത്താക്കാൻ ഒരുങ്ങുന്നതായി റിപോർട്ടുകൾ.
ടോപ് ഓർഡറിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള ഒരു താരത്തെ മിഡ് ഓർഡറിലേക്ക് മാറ്റുന്നത് തന്നെ ശെരിയായ തീരുമാനമല്ല. എന്നാൽ സഞ്ജുവിനെ മിഡ്ഓർഡറിലേക്ക് മാറ്റുമ്പോൾ അതിന് പിന്നിൽ ചില ' പ്ലാൻ എ' കൾ കൂടിയുണ്ട്.
അർജന്റീയുടെ മത്സരം കൊച്ചിയിൽ നടത്തിയാൽ സർക്കാർ കലൂർ സ്റ്റേഡിയത്തിൽ അറ്റക്കുറ്റ പണികൾ നടത്തേണ്ടി വരും. ഇതോടെ സ്റ്റേഡിയത്തിന്റെ സുരക്ഷാപ്രശ്നങ്ങൾ മാറുകയും ബ്ലാസ്റ്റേഴ്സിന് പ്രീമിയർ വൺ ലൈസൻസ് കിട്ടുമോ എന്നതാണ് ആരാധകരുടെ ചോദ്യം. എന്നാൽ ഇതിനുള്ള സാദ്ധ്യതകൾ കുറവാണ്.
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണ് സൂപ്പർ ഫോറിൽ മാറ്റുരയ്ക്കുന്നത്.
ഐഎസ്എൽ നടത്തിപ്പ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ന് സുപ്രീം കോടതി ചില സുപ്രധാന ഉത്തരവ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് ഐഎസ്എല്ലിന്റെ നടത്തിപ്പ് വീണ്ടും സംശയത്തിലാക്കിയിരിക്കുന്നത്.









