സഞ്ജു സാംസൺ എന്ന ബ്രാൻഡ് ഒരു ടൂർണമെന്റിന് നൽകുന്ന മൂല്യം വളരെ വലുതാണ്. കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവ് മാത്രമല്ല, അദ്ദേഹത്തിന്റെ ജനപ്രിയതയും ആരാധകരുമായുള്ള ബന്ധവുമാണ് ഈ മാറ്റത്തിന് പിന്നിൽ.
ഈ മൂന്ന് പ്രധാന ടീമുകളും പിന്മാറാൻ സാധ്യതയുണ്ടെങ്കിൽ, ഏഷ്യാ കപ്പിന്റെ ഭാവി കൂടുതൽ അനിശ്ചിതത്വത്തിലാകും. എസിസിക്ക് ഈ വിഷയത്തിൽ സമവായത്തിലെത്താൻ കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
അടുത്ത ലേലത്തിൽ പൊന്നും വില ലഭിക്കാൻ സാധ്യതയുള്ള 3 താരങ്ങൾ ആരൊക്കെയാന്നെന്ന് നോക്കാം..
മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ, അന്റോണിയോ ലോപ്പസ് ഹബാസ്, സെർജിയോ ലോബേര, മുൻ പഞ്ചാബ് എഫ്സി പരിശീലകൻ സ്റ്റക്കോസ് വെർജെറ്റിസ്, മുൻ മുഹമ്മദൻ സ്പോർട്ടിംഗ് പരിശീലകൻ ആൻഡ്രേ ചെർണിഷോവ് എന്നിവരുമുണ്ട്. ഇന്ത്യൻ പരിശീലകരിൽ ഖാലിദ് ജമീൽ, സഞ്ജോയ് സെൻ, സന്തോഷ്
മെക്സിക്കോയുടെ ഇതിഹാസ പരിശീലകനായ മിഗ്വൽ ഹെരേര 2014 ലോകകപ്പിൽ മെക്സിക്കോയെ പരിശീലിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. ഇങ്ങനെയുള്ള വലിയ പേരുകൾ ഇന്ത്യൻ ഫുട്ബോളിൽ താൽപ്പര്യം കാണിച്ചത് എന്നത് ശുഭസൂചനയാണ്.
ഐഎസ്എൽ 2025-26 സീസൺ തന്നെ 'ഓൺ ഹോൾഡ്' ആണെന്ന റിപ്പോർട്ടുകളാണ് ഇന്ത്യൻ ഫുട്ബോളിനെ ആശങ്കയിലാഴ്ത്തുന്നത്. ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (FSDL) അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും (AIFF) തമ്മിലുള്ള 'മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ്' (MRA) പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ അനിശ്ചിതത്വത്തിന്
തന്റെ കരിയറിന്റെ അവസാന പാദത്തിലേക്ക് കടക്കുമ്പോഴും മെസ്സിക്ക് ഇങ്ങനെയുള്ള റെക്കോർഡുകൾ സ്വന്തമാക്കാൻ കഴിയുന്നത് അദ്ദേഹത്തിന്റെ കായികക്ഷമതയെയും കളിയോടുള്ള അഭിനിവേശത്തെയും സൂചിപ്പിക്കുന്നു.
നിർണായകമായ നാലാം ടെസ്റ്റിൽ കാംബോജ് തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടർ പ്രത്യുഷ് രാജ് റിപ്പോർട്ട് ചെയ്യുന്നു.
പരിക്കിന്റെ സ്വഭാവത്തെക്കുറിച്ചോ, എത്രനാൾ താരത്തിന് വിശ്രമം വേണ്ടിവരുമെന്നതിനെക്കുറിച്ചോ ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല.
ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന ഒട്ടേറെ ടൂർണമെന്റുകളാണ് അടുത്ത 6 വർഷത്തിൽ നടക്കാനിരിക്കുന്നത്. വിവിധ രാജ്യങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിക്കുമ്പോൾ, ഇന്ത്യയും ഇംഗ്ലണ്ടും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കൂടുതൽ ടൂർണമെന്റുകൾ ലഭിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.









