അഞ്ച് രാജസ്ഥാൻ റോയൽസ് താരങ്ങൾക്ക് മറ്റ് ഫ്രാഞ്ചൈസികളിൽ നിന്ന് ട്രേഡ് അന്വേഷണങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങൾ അടക്കം ഇക്കാര്യം പങ്ക് വെക്കുന്നുണ്ട്. ഏതൊക്കെയാണ് ആ അഞ്ച് താരങ്ങൾ എന്നുള്ളത് പരിശോധിക്കാം..
അത്‌ലറ്റിക് ബിൽബാവോ വിങ്ങർ നിക്കോ വില്യംസിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ നേരത്തെ ശക്തമായി ശ്രമിച്ചിരുന്നു. എന്നാൽ നിക്കോ അത്‌ലറ്റികോയുമായി 10 വർഷത്തെ ദീർഘകാല കരാർ പുതുക്കിയത് ബാഴ്‌സയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിൽ, മറ്റൊരു മികച്ച വിങ്ങറായ ലിയാവോയെ സ്വന്തമാക്കേണ്ടത് ബാഴ്‌സയുടെ അഭിമാന
യുവതാരങ്ങളെ വളർത്തുക എന്ന ബ്ലാസ്റ്റേഴ്‌സിന്റെ ദീർഘകാല കാഴ്ചപ്പാടിന് ഈ സൈനിംഗ് ശക്തി പകരും. ഒരു സെന്റർ-ബാക്ക് ആയി പ്രതിരോധത്തിന് കരുത്ത് പകരുന്നതിനൊപ്പം, ഗോളുകൾ നേടാനുള്ള കഴിവ് കൂടിയുള്ള സുമിത് ശർമ്മ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയിലെ ഒരു പ്രധാന താരമായി മാറുമെന്ന് പ്രതീക്ഷിക്കാം.
ഈ ട്രാൻസ്ഫർ നീക്കം ഫുട്ബോൾ ലോകത്ത്, പ്രത്യേകിച്ച് എംഎൽഎസ്, ലാ ലിഗ ആരാധകർക്കിടയിൽ, വലിയ ആകാംഷ സൃഷ്ടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
ബ്രസീലിന്റെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ താരം ബ്രസീലിയൻ ടീമിൽ തിരിച്ചെത്തുമെന്നാണ് അന്താരാഷ്ട്ര ഫുട്ബോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യൂറോപ്യൻ ഫുട്ബോളിൽ ഒരു ഇന്ത്യൻ താരത്തിന് അവസരം ലഭിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന് തന്നെ അഭിമാനകരമാണ്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയിൽ ഡ്രിൻചിഞ്ച് ഒരു പ്രധാനിയായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പ്രകടനത്തിൽ സ്ഥിരതയില്ലായ്മയുണ്ടായിരുന്നു. പലപ്പോഴും നിർണായക മത്സരങ്ങളിൽ പിഴവുകൾ വരുത്തിയത് ടീമിന് തിരിച്ചടിയായി. ആരാധക പ്രതിഷേധവും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.
ഈ നീക്കം യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും, ക്ലബ്ബിന്റെ അക്കാദമിയിൽ നിന്നുള്ള പ്രതിഭകളെ വളർത്താനും സഹായിക്കുമെമെങ്കിലും ഒരു കോമ്പറ്റീഷൻ ലീഗിൽ ഇത് ഗുണം ചെയ്യില്ല.
യുവതാരങ്ങൾക്ക് മികച്ച അവസരങ്ങൾ നൽകാൻ ക്ലബ്ബുകൾക്ക് കഴിയണം, അല്ലാത്തപക്ഷം പ്രതിഭാധനരായ കളിക്കാർക്ക് വഴിമാറേണ്ടി വരും എന്നതിന് ഉദാഹരണമാണ് സൗരവ്.
വിദേശ കളിക്കാർ ലീഗിന്റെ ഗുണനിലവാരത്തെയും ആകർഷണീയതയെയും സ്വാധീനിക്കുന്നുണ്ട്. വിദേശ കളിക്കാരുടെ എന്ന കുറയ്ക്കുന്നതോടെ ലീഗിന്റെ നിലവിലെ നിലവാരം കുറയുമോ എന്ന ആശങ്കയുമുണ്ട്.








