ജിതേഷ് തുടരുമോ? അതോ സഞ്ജു തിരിച്ചെത്തുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ് നായകൻ സൂര്യകുമാർ യാദവ്.
പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് സഞ്ജുവിന് ബാറ്റ് ചെയ്യാനായത്. അതിൽ സഞ്ജു നിറം മങ്ങുകയും ചെയ്തിരുന്നു.
പേസിന് ആനുകൂല്യമുള്ള ഓസിസ് പിച്ചിൽ രണ്ട് സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളർമാരെ മാത്രം ആശ്രയിക്കുന്ന ഇന്ത്യയുടെ തന്ത്രം രണ്ടാം മത്സരത്തിൽ പാടെ തകർന്നതാണ്.
മലയാളി താരം സഞ്ജു സാംസൺ നിലവിൽ ഇന്ത്യയുടെ ടി20 ടീമിൽ മാത്രമാണ് സ്ഥിര സാനിധ്യം. എന്നാൽ സഞ്ജുവിന്റെ ടി20 സ്ഥാനവും അപകടത്തിലാണെന്നും, താരം ഉടൻ ടി20 ടീമിൽ നിന്നും പുറത്തേക്ക് പോകാനുള്ള സാധ്യതകളും ഉയർന്ന് വരികയാണ്. ALSO READ: INDvsAUS; മൂന്നാം
പുതിയ പന്തിൽ പേസ് ബൗളർമാർക്ക് ചെറിയ 'ചലനം' (movement) ലഭിക്കാൻ സാധ്യതയുണ്ട്. കളി തുടങ്ങുന്ന ആദ്യ ഓവറുകളിൽ ഇത് ബാറ്റർമാർക്ക് ഒരു വെല്ലുവിളിയായേക്കാം.
ടോസ് ലഭിച്ച ഓസിസ് നായകൻ മിച്ചൽ മാർഷ് ബൗളിംഗ് തിരഞ്ഞെടുക്കുമ്പോൾ മെൽബണിലെ പിച്ചിൽ പേസർമാർക്ക് ലഭിക്കുന്ന അഡ്വാൻറ്റേജുകളെ സൂചിപ്പിച്ചിരുന്നു.
ഫോർമാറ്റിന് അനുയോജ്യനായ താരമല്ല എന്ന പേരിൽ ഒരു ഇന്ത്യൻ താരത്തിനെതിരെ വിമർശനം ഉയരുകയാണ്.
ഗില്ലിന് ഏകദിന പരമ്പരയ്ക്ക് ശേഷമുള്ള അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയിലും കളിക്കാനുണ്ട്. അതിനാൽ താരത്തിന് വിശ്രമം അനുവദിക്കാൻ സാധ്യതകളേറെയാണ്.
കുൽദീപ് ആദ്യ ഇലവനിൽ എത്തുന്നതാണ് ആദ്യമാറ്റം. രണ്ടാം മാറ്റം പേസ് ഡിപ്പാർട്മെന്റിലാണ്.
ആദ്യ ഏകദിനത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യ രണ്ടാം ഏകദിനത്തിൽ രണ്ട് വിക്കറ്റിനാണ് കീഴടങ്ങിയത്.







