ബ്ലാസ്റ്റേഴ്‌സ് വിട്ട മറ്റൊരു താരത്തിനതിരെയും ആരാധകർ ഇത്തരത്തിൽ അക്രമം നടത്തിയിട്ടില്ല. പക്ഷെ എന്ത് കൊണ്ട് ഡയസിന് ഇതൊക്കെ നേരിടേണ്ടി വന്നു. കാരണക്കാരൻ ഐഎസ്എല്ലിന്റെ വരവോട് കൂടി പ്രസിദ്ധി നേടിയ ഒരു മലയാളിയാണ്.
ഇന്ത്യൻ ഫുട്ബോളിലെ വിശ്വസ്തനായ റിപ്പോർട്ടർ മാർക്കസ് മെർഗുല്ലോ ഇക്കാര്യത്തിൽ ഒരു അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ്.
സുപ്രീം കോടതി ഈ കേസിൽ ഇടപെട്ടാൽ മാത്രമേ കൈമാറ്റം ഔദ്യോഗികമായി പൂർത്തിയാവുകയുള്ളു. എന്നാൽ ഇതിനിടയിൽ ഈ കേസിനെ മറികടക്കാനുള്ള ഒരു 'ലൂപ് ഹോൾ' വിശദികരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ ആശിഷ് നെഗി.
അടുത്ത സീസണിൽ നോഹ ബ്ലാസ്റ്റേഴ്സിനായി കളിക്കുമോ എന്ന സംശയം ആരാധകർക്കിടയിലുണ്ടായിരുന്നു. ഇതിനിടയിലാണ് താരം ഔദ്യോഗികമായി മറ്റൊരു ക്ലബ്ബിലേക്ക് കൂടുമാറിയത്.
പുതിയ നിക്ഷേപകർ വൈകുന്നതും വരും സീസണിലേക്കുള്ള ഒരുക്കങ്ങൾ മന്ദഗതിയിലാകുന്നതും ആരാധകരിൽ വലിയ നിരാശയുണ്ടാക്കുന്നുണ്ടെങ്കിലും ക്ലബ്ബിന്റെ ഭാവി സുരക്ഷിതമാകുന്ന ഒരു ശാശ്വത പരിഹാരമാണ് അണിയറയിൽ ഒരുങ്ങുന്നത്.
2017-ൽ ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ താരത്തിന് ഐഎസ്എല്ലിൽ 73 മത്സരങ്ങൾ കളിച്ച അനുഭവസമ്പത്തുമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഐഎസ്‌എല്ലിൽ നടന്ന ഒരു വൻ നീക്കമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരി കൈമാറ്റത്തെ ബാധിച്ചത്.
ക്ലബ് വാങ്ങാൻ താല്പര്യപ്പെടുന്ന കൺസോർഷ്യത്തിൽ നിരവധി പ്രമുഖ വ്യവസായികളും സംരംഭകരുമുണ്ട്. ഇതിൽ വടക്കൻ കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പും ഉൾപ്പെടുന്നുണ്ട്. ഇവരാണ് ക്ലബിന്റെ പുതിയ തട്ടകം മലബാറിലേക്ക് മാറ്റണമെന്ന ശക്തമായ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
ബ്ലാസ്റ്റേഴ്‌സ് പുതിയ നിക്ഷേപകരെ തേടുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ക്ലബ്ബിന്റെ അടുത്ത ഉടമസ്ഥർ ആരായിരിക്കും എന്ന ആകാംക്ഷയിലാണ് ഏവരും. ഈ വിഷയത്തിൽ വലിയൊരു അപ്‌ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നത്.
സീസണിലെ തിരിച്ചടികൾക്ക് ശേഷം വിജയവഴിയിലേക്ക് തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്ന് ആരാധകരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വിവരം കൂടി (Kerala Blasters). പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിൽ ടീം മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഒമ്പത് പ്രധാന താരങ്ങളുടെ കരാർ ഈ മാസം









