മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് പരാജയപ്പെടുത്തിയിരിക്കുയാണ് ഇന്ത്യ. 42 പന്തിൽ നിന്ന് എട്ട് ഫോറുകളും ഏഴ് സിക്സറുകളും ഉൾപ്പെടെ 89 റൺസ് നേടിയ സഞ്ജു സാംസൺന്റെ കരുത്തില്ലാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഈ രാജ്യങ്ങളുടെ വളർച്ച ആഗോളതലത്തിൽ ക്രിക്കറ്റിന്റെ പ്രചാരണം വർദ്ധിപ്പിക്കുകയും ഭാവിയിൽ കൂടുതൽ ശക്തമായ മത്സരങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുമെന്നത് ഉറപ്പാണ്. ഇത് ക്രിക്കറ്റ് എന്ന കായിക വിനോദത്തിന്റെ ഭാവിക്ക് ശുഭസൂചകമാണ്.

