സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റവുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. അതില്‍ എന്തെങ്കിലും സത്യമുണ്ടോയെന്നായിരുന്നു ആരാധകിലൊരാളുടെ ചോദ്യം.
പരമ്പരാഗതമായി ഓൾറൗണ്ടർമാർക്ക് വലിയ പ്രാധാന്യം നൽകുന്ന ടീമാണ് സി.എസ്.കെ. രവീന്ദ്ര ജഡേജ, മോയിൻ അലി, ശിവം ദുബെ തുടങ്ങിയ താരങ്ങൾ ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
യുവതാരങ്ങളെ വളർത്തുന്നതിൽ പേര് കേട്ടവരാണ് രാജസ്ഥാൻ. കൂടാതെ പരിശീലകൻ രാഹുൽ ദ്രാവിഡും യുവതാരങ്ങളിൽ താൽപര്യമുള്ള പരിശീലകനാണ്. രവീന്ദ്ര ജഡേജ, അശ്വിൻ ശിവം ദുബെ എന്നിവരെ ആവശ്യപ്പെടുന്നതിനേക്കാൾ ഉചിതം ആയുഷിന്റെ പോലെ വലിയ ഭാവിയും ദീർഘകാല പദ്ധതിയുമുള്ള ഒരു താരത്തെ സ്വന്തമാക്കുന്നതാണ്.
സഞ്ജു സാംസണെ ട്രേഡ് ഓപ്‌ഷനിലൂടെ സ്വന്തമാക്കാനുള്ള നീക്കം ശക്തമാണെങ്കിലും മറ്റൊരു താരത്തെ കൂടി സ്വന്തമാക്കാൻ സിഎസ്കെ ശക്തമായ ശ്രമം നടത്തുന്നുണ്ട്.
സഞ്ജുവിനെപ്പോലെ ഒരു പ്രമുഖ താരത്തെ ലേലത്തിൽ സ്വന്തമാക്കാൻ വലിയ തുക മുടക്കേണ്ടി വരും, ഇത് CSK-യുടെ ലേല ബജറ്റിനെ കാര്യമായി ബാധിച്ചേക്കാം. കൂടാതെ സഞ്ജുവിനായി മറ്റു ടീമുകളും ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതും സിഎസ്കെയ്ക്ക് തിരിച്ചടിയാണ്. എന്നാൽ സഞ്ജുവിനെ ലഭിക്കാതെ വരികയാണ്
ധോണി വ്യക്തിപരമായ സ്വാർത്ഥതയ്ക്കായാണ് തന്റെ വിളിപ്പേര് ട്രേഡ് മാർക്ക് ചെയ്തത് എന്നാണ് പലരുടെയും വിമർശനം. എന്നാൽ തന്റെ വിളിപ്പേര് ട്രേഡ് മാർക്ക് ചെയ്തതോടെ ധോണി ലക്ഷ്യമിടുന്നത് പ്രധാനമായും 3 കാര്യങ്ങളാണ്.. അവ എന്തൊക്കയാണെന്ന് പരിശോധിക്കാം..
ശക്തമായ ആഭ്യന്തര ലീഗുകളും, മികച്ച അന്താരാഷ്ട്ര പ്രകടനങ്ങളും കാഴ്ചവെക്കുന്ന ചില ടീമുകൾക്ക് ഈ വർഷം നടക്കുന്ന ഐസിസി വാർഷിക സമ്മേളനത്തിൽ ഫുൾ മെമ്പർ അംഗീകാരം ലഭിച്ചേക്കാൻ സാധ്യതകളുണ്ട്. പ്രധാനമായും 3 രാജ്യങ്ങൾക്കാണ് ഇത്തവണ ഫുൾ മെമ്പർ അംഗീകാരം ലഭിക്കാനുള്ള സാധ്യതയുള്ളത്. ഏതൊക്കെയാണ്
അമിത ജോലി ഭാരം ഒഴിവാക്കാനായി ബുംറയെ പരമ്പരയിലെ 3 മത്സരങ്ങളിൽ മാത്രമേ കളിപ്പിക്കുകയുള്ളു എന്ന് ഗംഭീർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒന്നിടവിട്ട മത്സരങ്ങളിൽ ബുംറയെ കളിപ്പിക്കാനാണ് ഗംഭീറിന്റെ നീക്കം. ആദ്യ മത്സരത്തിൽ കളിച്ചതിനാൽ രണ്ടാം ടെസ്റ്റിൽ ബുംറ ഉണ്ടാവില്ല. എന്നാൽ ബുംറയ്ക്ക് പകരം
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരം പരാജയപ്പെട്ടതോടെ ടീം ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റ് ഏറെ നിർണായകമാണ്. ജൂലായ് രണ്ടിന് എഡ്ജ്ബസ്റ്റണിൽ ആണ് രണ്ടാം ടെസ്റ്റ്. നിർണായകമായ രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോൾ ഇന്ത്യൻ ഇലവനിൽ 3 മാറ്റങ്ങളുണ്ടാവുമെന്നാണ് റിപ്പോർട്ട്. ആരൊക്കെയായിരിക്കും രണ്ടാം ടെസ്റ്റിൽ പുറത്തിരിക്കുക?
നിലവിൽ ടി20 ക്രിക്കറ്റിൽ ആദ്യ 6 ഓവറുകളിലാണ് പവർ പ്ലേ. ഒരു ഇന്നിങ്സിന്റെ 30 ശതമാനമാണ് പവർ പ്ലേ ഓവറുകൾ. എന്നാൽ മഴ മൂലമോ മറ്റ് സാങ്കേതിക കാരണങ്ങൾ കൊണ്ടോ ഓവറുകൾ കുറയ്‌ക്കേണ്ടി വരുന്ന സാഹചര്യങ്ങളിലാണ് ഐസിസിയുടെ പുതിയ പവർ പ്ലേ









