നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ഗോൾകീപ്പറാണ് ആൻഡ്രേ ഒനാന. എന്നാൽ, അദ്ദേഹത്തിന്റെ പ്രകടനം ആരാധകരെ പൂർണമായി തൃപ്തിപ്പെടുത്തിയിട്ടില്ല.
നിഖിൽ പ്രഭു, ഫാറൂഖ് ചൗധരി എന്നിവരെ ടീമിൽ ഉൾപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
പുതിയ സീസൺ സംബന്ധിച്ച വ്യക്തമായ ധാരണയില്ലാത്തതിനാൽ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള ചില ക്ലബ്ബുകൾ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത് നിർത്തിവെച്ചിരുന്നു.
അങ്ങനെ ഒട്ടേറെ നാളത്തെ ആരാധകരുടെ ആശങ്ങൾക്ക് വിരാമം നൽകി കൊണ്ട് ഇന്ത്യൻ സുപ്പർ ലീഗ് 2025-26 സീസൺ നടക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ് AIFF പ്രസിഡന്റ് കല്യാൺ ചൗബേ. വ്യാഴാഴ്ച നടന്ന AIFF, FSDL എല്ലാ ഐഎസ്എൽ ക്ലബ്ബുകളുടെ CEO മാർ തമ്മിൽ
യുവപ്രതിഭകളുടെ ബാഹുല്യം ടീമിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ലാ മാസിയയിൽ നിന്നുള്ള പ്രതിഭകൾ ധാരാളമുണ്ടെങ്കിലും, എല്ലാവർക്കും കളിക്കാൻ അവസരം ലഭിക്കാത്ത സാഹചര്യം ചില താരങ്ങളെ ക്ലബ്ബ് വിടാൻ പ്രേരിപ്പിച്ചേക്കും.
റൊണാൾഡോയുടെ സ്വാധീനം സൗദി ലീഗിലേക്ക് കൂടുതൽ യൂറോപ്യൻ താരങ്ങളെ ആകർഷിക്കാൻ സഹായിക്കുന്നുണ്ട്.
ഐഎസ്എൽ ഷെഡ്യൂളിനെക്കുറിച്ചുള്ള വ്യക്തത ഇല്ലാത്തത് ക്ലബ്ബുകളുടെ ട്രാൻസ്ഫർ നീക്കങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വളരെ സൂക്ഷിച്ചാണ് ഈ വിഷയത്തിൽ നീങ്ങുന്നത്.
ക്ലബ് ലോകകപ്പിലെ മോശം പ്രകടനങ്ങളെത്തുടർന്ന്, പരിശീലകൻ ഷാബി അലോൻസോ പ്രതിരോധ നിരയിൽ കൂടുതൽ ശക്തി ആവശ്യമാണെന്ന് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിനെ അറിയിച്ചു.
2026 ലോകകപ്പ് അടുത്തിരിക്കെ, യൂറോപ്പിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് നെയ്മർ ഇപ്പോൾ ഗൗരവമായി ചിന്തിക്കുകയാണ്. ബ്രസീലിൽ തുടരുന്നത് മാത്രം മതിയാകില്ലെന്ന് അദ്ദേഹത്തിന് അറിയാം.
ഐഎസ്എൽ 2025-26 സീസൺ തന്നെ 'ഓൺ ഹോൾഡ്' ആണെന്ന റിപ്പോർട്ടുകളാണ് ഇന്ത്യൻ ഫുട്ബോളിനെ ആശങ്കയിലാഴ്ത്തുന്നത്. ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (FSDL) അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും (AIFF) തമ്മിലുള്ള 'മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ്' (MRA) പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ അനിശ്ചിതത്വത്തിന്








