പുതിയ പേരിലും തട്ടകത്തിലും ക്ലബ്ബിന്റെ ആദ്യത്തെ പ്രധാന ടൂർണമെന്റ് വരാനിരിക്കുന്ന സൂപ്പർ കപ്പ് (Super Cup) ആയിരിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) അടങ്ങുന്ന ഗ്രൂപ്പ് ഡി (Group D) യിലാണ് ക്ലബ് മത്സരിക്കുന്നത്.
ഒക്ടോബർ 25ന് തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകൾ. നിലവിൽ ടീമുകളെല്ലാം തങ്ങളുടെ അവസാന ഘട്ട സൈനിങ്ങുകൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളിലാണ്. ഇപ്പോളിത ഇതിന് ഭാഗമായി മുൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരമായ മെസ്സി ബൗളിയെ സ്വന്തമാക്കിയിരിക്കുകയാണ് ജംഷദ്പൂർ
ഇത്തവണത്തെ കൽക്കട്ട ഫുട്ബോൾ ലീഗിൽ 12 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളും ഒരു അസിസ്റ്റും നേടി മികച്ച ഫോമിലാണ്.
പ്രതിരോധനിര ശക്തിപ്പെടുത്താൻ റയൽ മാഡ്രിഡിന്റെ പുതിയ നീക്കം.
സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിലാണ്. ഈ ഗ്രൂപ്പിൽ മുംബൈ സിറ്റി എഫ്.സി., ഹൈദരാബാദ് എഫ്.സി., രാജസ്ഥാൻ യുണൈറ്റഡ് എഫ്.സി. എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ എതിരാളികൾ.
നവംബറിലാണ് അർജന്റീന ടീം കേരളത്തിലെത്തുന്നത്. കൊച്ചിയിലെ ജവഹർലാൽ നെഹ്‍റു സ്റ്റേഡിയത്തിലായിരിക്കും അർജന്റീന കളിക്കുക.
ശ്രീനിധി ഡെക്കാൻ, ഇന്റർ കാശി, ഗോകുലം കേരളാ, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബ്ബുകൾ ഐഎസ്എൽ കളിയ്ക്കാൻ താൽപര്യം കാണിച്ച ക്ലബ്ബുകളാണ്.
അർജന്റീയുടെ മത്സരം കൊച്ചിയിൽ നടത്തിയാൽ സർക്കാർ കലൂർ സ്റ്റേഡിയത്തിൽ അറ്റക്കുറ്റ പണികൾ നടത്തേണ്ടി വരും. ഇതോടെ സ്റ്റേഡിയത്തിന്റെ സുരക്ഷാപ്രശ്നങ്ങൾ മാറുകയും ബ്ലാസ്റ്റേഴ്സിന് പ്രീമിയർ വൺ ലൈസൻസ് കിട്ടുമോ എന്നതാണ് ആരാധകരുടെ ചോദ്യം. എന്നാൽ ഇതിനുള്ള സാദ്ധ്യതകൾ കുറവാണ്.
ഐഎസ്എൽ നടത്തിപ്പ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ന് സുപ്രീം കോടതി ചില സുപ്രധാന ഉത്തരവ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് ഐഎസ്എല്ലിന്റെ നടത്തിപ്പ് വീണ്ടും സംശയത്തിലാക്കിയിരിക്കുന്നത്.
കേരളാ ബ്ലാസ്റ്റേഴ്സും താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും ബഗാൻ വിട്ട് കൊടുത്തില്ല. ഒടുവിൽ ഈ വർഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിലേക്ക് താരം കൂടുമാറിയെങ്കിലും അവസരം ലഭിച്ചില്ല.









