കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് പെപ്ര കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി വിട്ട് കമ്പോഡിയൻ ക്ലബായ Preah Khan Reach Svay Rieng FC-യിൽ ചേർന്നത്. ഈ മാറ്റം കരിയറിൽ നിർണായകമാകുമെന്ന് കരുതിയെങ്കിലും, ഇത്ര വേഗത്തിൽ അത് ഫലം കാണുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
പത്ത് വർഷത്തെ സേവനത്തിന് ശേഷം ടോട്ടൻഹാം ക്യാപ്റ്റൻ സോൺ ഹ്യൂങ്-മിൻ ക്ലബ് വിടുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ നിലവിൽ ട്രാൻസ്ഫർ വിൻഡോയിൽ പുതിയൊരു വിങറിനായുള്ള തിരച്ചിലാണ് ക്ലബ് മാനേജ്‍മെന്റ്. നിലവിൽ സൺ പകരക്കാരനായി റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ വിങർ റോഡ്രിഗോയെ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ നടക്കുമോ എന്ന സംശയത്തിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. AIFF പ്രസിഡന്റ് കല്യാൺ ചൗബേ ഐഎസ്എൽ നടക്കുമെന്ന് അപ്ഡേറ്റ് നൽകിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിരുന്നില്ല. ഇപ്പോളിത ഖേൽ നൗ
ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ചില സ്റ്റാഫുകളുടെയും കളിക്കാരുടെയും കരാറുകൾ സസ്പെൻഡ് ചെയ്തതായി സൂചനയുണ്ട്. ഇത് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.
ഫെലിക്സിന് പിന്നാലെ മറ്റൊരു പോർച്ചുഗീസ് സൂപ്പർ താരത്തെ കൂടി ടീമിലെത്തിക്കാൻ അൽ-നസ്ർ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ ശക്തമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റോബർട്ട് ലെവൻഡോവ്സ്കിയുടെ കരാർ അടുത്ത വർഷം അവസാനിക്കുന്നതിനാൽ പകരക്കാരനെ കണ്ടെത്തേണ്ടത് അവർക്ക് അത്യാവശ്യമാണ്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് മധ്യനിര താരം ബ്രൂണോ ഫെർണാണ്ട്‌സിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് സൗദി ക്ലബ്ബായ അൽ-നാസർ. പോർച്ചുഗീസ് പ്രസിദ്ധീകരണമായ എ ബോലയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റൊണാൾഡോയ്ക്കും ഒപ്പം അൽ-നാസർ പരിശീലകൻ ജോർജ്
പ്രമുഖ മാധ്യമമായ COPE റിപ്പോർട്ട് ചെയ്തതനുസരിച്ച്, റോഡ്രിഗോയ്ക്ക് ക്ലബ് വിടണമെങ്കിൽ രണ്ട് പ്രധാന നിബന്ധനകൾ അംഗീകരിക്കേണ്ടിവരും.
ലയണൽ മെസ്സിയുടെ കരിയർ സംബന്ധിച്ച് പുതിയൊരു അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. വിരമിക്കലിനെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ, ആരാധകർക്ക് സന്തോഷം പകരുന്ന ഒരു സുപ്രധാന തീരുമാനമാണ് മെസ്സി ഇപ്പോൾ എടുത്തിരിക്കുന്നത്.
പ്രതിരോധ നിരയിൽ പുതിയ താരങ്ങളെ എത്തിക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്ന സാഹചര്യത്തിൽ, ഉയർന്ന വേതനം പറ്റുന്ന ഈ രണ്ട് താരങ്ങളെ ഒഴിവാക്കുന്നത് ക്ലബ്ബിന് സാമ്പത്തികപരമായ നേട്ടമുണ്ടാക്കും.









