റോബർട്ട് ലെവൻഡോവ്സ്കിയുടെ കരാർ അടുത്ത വർഷം അവസാനിക്കുന്നതിനാൽ പകരക്കാരനെ കണ്ടെത്തേണ്ടത് അവർക്ക് അത്യാവശ്യമാണ്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് മധ്യനിര താരം ബ്രൂണോ ഫെർണാണ്ട്‌സിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് സൗദി ക്ലബ്ബായ അൽ-നാസർ. പോർച്ചുഗീസ് പ്രസിദ്ധീകരണമായ എ ബോലയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റൊണാൾഡോയ്ക്കും ഒപ്പം അൽ-നാസർ പരിശീലകൻ ജോർജ്
പ്രമുഖ മാധ്യമമായ COPE റിപ്പോർട്ട് ചെയ്തതനുസരിച്ച്, റോഡ്രിഗോയ്ക്ക് ക്ലബ് വിടണമെങ്കിൽ രണ്ട് പ്രധാന നിബന്ധനകൾ അംഗീകരിക്കേണ്ടിവരും.
ലയണൽ മെസ്സിയുടെ കരിയർ സംബന്ധിച്ച് പുതിയൊരു അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. വിരമിക്കലിനെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ, ആരാധകർക്ക് സന്തോഷം പകരുന്ന ഒരു സുപ്രധാന തീരുമാനമാണ് മെസ്സി ഇപ്പോൾ എടുത്തിരിക്കുന്നത്.
പ്രതിരോധ നിരയിൽ പുതിയ താരങ്ങളെ എത്തിക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്ന സാഹചര്യത്തിൽ, ഉയർന്ന വേതനം പറ്റുന്ന ഈ രണ്ട് താരങ്ങളെ ഒഴിവാക്കുന്നത് ക്ലബ്ബിന് സാമ്പത്തികപരമായ നേട്ടമുണ്ടാക്കും.
സാധാരണയായി ബുണ്ടസ്‌ലീഗയിൽ ബയേണിന്റെ അപ്രമാദിത്വമാണ് കാണാറുള്ളത്. കഴിഞ്ഞ 11 സീസണുകളിൽ 10 തവണയും ബുണ്ടസ്‌ലീഗ കിരീടം നേടിയത് ബയേൺ മ്യൂണിക്കാണ്. ചില ഒറ്റപ്പെട്ട സീസണുകളിൽ മാത്രമാണ് അവർക്ക് കിരീടം നഷ്ടമായത്.
നേരത്തെയും സമാനമായ കാരണങ്ങളാൽ ചില പ്രമുഖ വിദേശതാരങ്ങൾ ഐഎസ്എൽ ക്ലബ്ബുകളുടെ ഓഫറുകൾ നിരസിച്ചിരുന്നു.
വിഷയത്തിൽ ചർച്ചകൾ നടത്തി ഒരു പരിഹാരം കണ്ടെത്താനാണ് ക്ലബ്ബുകളുടെ ശ്രമം. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിക്ക് ഇത് വളരെ നിർണായകമാണ്.
റോഡ്രിക്ക് 29 വയസ്സായതും കഴിഞ്ഞ സീസണിലെ പരിക്ക് പ്രശ്നങ്ങളും റയലിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ട്, മധ്യനിരയുടെ ഭാവി സുരക്ഷിതമാക്കാൻ റയൽ മാഡ്രിഡ് ഒരു യുവപ്രതിഭയെ തേടുകയാണ്. ഈ നീക്കത്തിന്റെ ഭാഗമായി അവർ ആഴ്സനലിന്റെ യുവതാരത്തിൽ കണ്ണുവെച്ചിട്ടുണ്ട്.
നിലവിൽ അവസാനത്തിലേക്ക് സ്റ്റീഫൻ കോൺസ്റ്റന്റിനും,ടെർകോവിച്ചുമാണ് ജമീലിന് പുറമെയുള്ള ലിസ്റ്റിൽ ഇടം പിടിച്ചവർ.എന്നാൽ സാമ്പത്തിക ലാഭവും,ഇന്ത്യകാരൻ എന്ന പരിഗണനയും കിട്ടിയാൽ ജമീൽ തന്നെ വരും എന്നാണ് റിപ്പോർട്ട്.









