സാധാരണയായി ബുണ്ടസ്‌ലീഗയിൽ ബയേണിന്റെ അപ്രമാദിത്വമാണ് കാണാറുള്ളത്. കഴിഞ്ഞ 11 സീസണുകളിൽ 10 തവണയും ബുണ്ടസ്‌ലീഗ കിരീടം നേടിയത് ബയേൺ മ്യൂണിക്കാണ്. ചില ഒറ്റപ്പെട്ട സീസണുകളിൽ മാത്രമാണ് അവർക്ക് കിരീടം നഷ്ടമായത്.
നേരത്തെയും സമാനമായ കാരണങ്ങളാൽ ചില പ്രമുഖ വിദേശതാരങ്ങൾ ഐഎസ്എൽ ക്ലബ്ബുകളുടെ ഓഫറുകൾ നിരസിച്ചിരുന്നു.
വിഷയത്തിൽ ചർച്ചകൾ നടത്തി ഒരു പരിഹാരം കണ്ടെത്താനാണ് ക്ലബ്ബുകളുടെ ശ്രമം. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിക്ക് ഇത് വളരെ നിർണായകമാണ്.
റോഡ്രിക്ക് 29 വയസ്സായതും കഴിഞ്ഞ സീസണിലെ പരിക്ക് പ്രശ്നങ്ങളും റയലിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ട്, മധ്യനിരയുടെ ഭാവി സുരക്ഷിതമാക്കാൻ റയൽ മാഡ്രിഡ് ഒരു യുവപ്രതിഭയെ തേടുകയാണ്. ഈ നീക്കത്തിന്റെ ഭാഗമായി അവർ ആഴ്സനലിന്റെ യുവതാരത്തിൽ കണ്ണുവെച്ചിട്ടുണ്ട്.
നിലവിൽ അവസാനത്തിലേക്ക് സ്റ്റീഫൻ കോൺസ്റ്റന്റിനും,ടെർകോവിച്ചുമാണ് ജമീലിന് പുറമെയുള്ള ലിസ്റ്റിൽ ഇടം പിടിച്ചവർ.എന്നാൽ സാമ്പത്തിക ലാഭവും,ഇന്ത്യകാരൻ എന്ന പരിഗണനയും കിട്ടിയാൽ ജമീൽ തന്നെ വരും എന്നാണ് റിപ്പോർട്ട്.
വമ്പൻ താരനിരയ്ക്കിടയിൽ റയലിൽ അവസരം കുറഞ്ഞതാണ് താരത്തെ റയൽ വിടാൻ പ്രേരിപ്പിക്കുന്നത്. അതേ സമയം 100 മില്യണിൽ കുറഞ്ഞ ട്രാൻസ്ഫർ ഇടപാടിന് തയാറല്ലെന്നാണ് റയലിന്റെ നിലപാട്.
ഫുട്ബോൾ ലോകം ഏറെക്കാലമായി സ്വപ്നം കാണുന്ന ഒരു കൂട്ട്കെട്ട് റയൽ മാഡ്രിഡിൽ യാഥാർത്ഥ്യമായേക്കും! റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് കിലിയൻ എംബാപ്പെയ്‌ക്കൊപ്പം എർലിംഗ് ഹാലാൻഡിനെയും റയൽ മാഡ്രിഡിൽ എത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാഡേന സെർ റിപ്പോർട്ട് ചെയ്യുന്നു.
സിറ്റിയുടെ സൂപ്പർതാരം റോഡ്രിയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് തങ്ങളുടെ രണ്ട് പ്രമുഖ താരങ്ങളെയും വലിയ തുകയും വാഗ്ദാനം ചെയ്തെന്നാണ് വാർത്തകൾ.
ഇത്തവണ അത്രയും ഉയർന്ന പ്രൊഫൈലുള്ള വിദേശ പരിശീലകർ ഉണ്ടായിരുന്നില്ല. മുൻ ലിവർപൂൾ താരങ്ങളായ റോബി ഫൗളർ, ഹാരി കെവൽ, ബാഴ്സലോണ റിസർവ്സ് മുൻ മാനേജർ ജോർഡി വിന്യാൽസ് എന്നിവരും അപേക്ഷകരുടെ കൂട്ടത്തിലുണ്ടായിരുന്നു.
റയൽ മാഡ്രിഡ് പരിശീലകൻ സാബി അലോൺസോയുടെ കീഴിൽ ടീമിൽ വലിയ മാറ്റങ്ങൾ വരുന്നു. പുതിയ സീസണിൽ ചില താരങ്ങൾക്ക് തന്റെ പദ്ധതികളിൽ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു.









