ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന്റെ അനിശ്ചിത്തതം മൂലം കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയ ക്ലബ്ബുകൾ പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ വിദേശ താരങ്ങളെ വിൽക്കാനോ ലോണിലോ വിടാനുള്ള നീക്കങ്ങളിലാണ് ക്ലബ്ബുകൾ. ഇതിന്റെ ഭാഗമായാണ് ടിയാഗോ ആൽവസും ലോണിൽ അഡ്രിയാൻ ലൂണയും ടീം വിട്ടത്.
നോഹയുടെ ഉയർന്ന പ്രതിഫലം ക്ലബ്ബിന് ഇപ്പോൾ താങ്ങാൻ കഴിയില്ല.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അനിശ്ചിത്തതം മൂലം എല്ലാ ഐഎസ്എൽ ക്ലബ്ബുകളും വൻ പ്രതിസന്ധിയിലാണുള്ളത്. നിലവിൽ എല്ലാ ടീമുകൾക്കും തങ്ങളുടെ പ്രധാന താരങ്ങളെ വിൽക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ISL കളിക്കുന്ന പ്രമുഖരായ താരങ്ങൾ ഇന്ത്യ വിട്ട് മറ്റ്
isl 2025-26 സീസൺ കാത്തിരിക്കുന്ന ഫുട്ബോൾ പ്രേമികൾക്ക് ഒടുവിൽ പ്രതീക്ഷയുടെ വാർത്തകൾ പുറത്തു വരുന്നു. ഫെബ്രുവരി അഞ്ചിന് തന്നെ ലീഗ് ആരംഭിക്കാനുള്ള ശ്രമം എഐഎഫ്എഫ് തീവ്രമാക്കിയിട്ടുണ്ട്.
നായകൻ ലൂണ ഈ സീസണിൽ ടീമിനൊപ്പമുണ്ടാകില്ലെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു
isl 2025-26 സീസണിനായി കാത്തിരിക്കുന്ന ഫുട്ബോൾ പ്രേമികൾക്ക് ഇപ്പോൾ ലഭിക്കുന്നത് നിരാശാജനകമായ വാർത്തകളാണ്.
താരം മാത്രമല്ല മറ്റ് വിദേശ താരങ്ങളും പടിയിറങ്ങാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്.
പോർച്ചുഗീസ് മുന്നേറ്റ താരമായ ടിയാഗോ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. താരം ക്ലബ്ബുമായി പിരിയുന്നത് പരസ്പര ധാരണ പ്രകാരമാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
ഗോവയിൽ മത്സരങ്ങൾ നടത്തുന്നതിനോട് പല ക്ലബ്ബുകൾക്കും വിയോജിപ്പുണ്ട്. ഗോവയിലെ ഉയർന്ന ചിലവുകൾ തന്നെയാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ ചിലവ് കുറഞ്ഞ മറ്റൊരു വേദി കണ്ടെത്താൻ ക്ലബ്ബുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടർന്ന് ഗോവയ്ക്ക് പകരം മറ്റൊരു വേദി എഐഎഫ്എഫ് അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.
സ്പോൺസറായി എഫ്എസ്ഡിഎല്ലിനെ (FSDL) തിരികെ കൊണ്ടുവരാൻ പലർക്കും താല്പര്യമുണ്ട്. കൂടാതെ, പുതിയ സ്പോൺസർമാരെ കണ്ടെത്താനും ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഇവിടെയാണ് കേന്ദ്ര സർക്കാരിന്റെ സഹായം നിർണ്ണായകമാകുന്നത്.








