നിലവിൽ ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ (FSDL) കീഴിലാണ് ഐഎസ്എൽ എന്ന പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ ഭാവിയിൽ നിയമപരമായ പകർപ്പവകാശ പ്രശ്നങ്ങൾ ഒഴിവാക്കാൻ ലീഗിന്റെ പേര് മാറ്റാൻ എഐഎഫ്എഫ് ആലോചിക്കുന്നുണ്ട്.
ഒരുപാട് അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന് വീണ്ടും പന്തുരുളാൻ ഒരുങ്ങുകയാണ്. ഫെബ്രുവരി അഞ്ചിന് ലീഗ് തുടങ്ങുമെന്നാണ് റിപോർട്ടുകൾ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അനിശ്ചിതത്തെ തുടർന്ന് ലോക പ്രശസ്ത ഫുട്ബോൾ ഗ്രൂപ്പായ സിറ്റി ഗ്രൂപ്പ് മുംബൈ സിറ്റി എഫ്സിയുമായുള്ള ബന്ധം ഒഴിവാക്കാൻ ഒരുങ്ങുകയാണ്. നിലവിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്‌റ്റർ സിറ്റി ഉൾപ്പെടെ 13ഓളം ക്ലബ്ബുകളുടെ ഓണർഷിപ്പുള്ള ഗ്രൂപ്പാണ് സിറ്റി ഗ്രൂപ്പ്. 2019ലാണ്
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷ നൽകിയ വാർത്തയായിരുന്നു isl 2025-26 സീസൺ ഉടൻ തുടങ്ങുമെന്നത്. ലീഗ് നടത്താൻ ക്ലബ്ബുകൾ തയ്യാറായതോടെ വലിയൊരു പ്രതിസന്ധി ഒഴിവായി എന്ന് എല്ലാവരും കരുതി. എന്നാൽ ഇപ്പോൾ കാര്യങ്ങൾ വീണ്ടും കലങ്ങി മറിയുകയാണ്.
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഒരു വലിയ സന്തോഷവാർത്തയെത്തിയിരിക്കുകയാണ്. ഏറെ നാളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ isl 2025-26 സീസൺ ആരംഭിക്കാൻ പോകുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കീഴിൽ ഒരു യോഗവും നടന്നിരുന്നു. ഈ യോഗത്തിൽ ഈസ്റ്റ് ബംഗാൾ ഒഴികെയുള്ള ഐഎസ്എൽ ക്ലബ്ബുകൾ മന്ത്രാലയത്തിന് പുതിയൊരു നിർദ്ദേശം നൽകിയിരിക്കുകയാണ്.
isl 2025-26 യഥാർത്ഥത്തിൽ നടക്കുമോ എന്ന ചോദ്യത്തിന് ഇന്നത്തെ മീറ്റിംഗിന് ശേഷം കൃത്യമായ ഉത്തരം ലഭിക്കും.ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി തന്നെ നിർണ്ണയിക്കുന്ന ഈ തീരുമാനം പോസിറ്റീവ് ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഐ.എസ്.എൽ. സീസൺ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്.) രണ്ട് പ്രധാന ഓപ്ഷനുകളാണ് ക്ലബ്ബുകൾക്ക് മുന്നിൽ വെച്ചിരിക്കുന്നത്. എന്നാൽ, ഈ നിർദ്ദേശങ്ങളെ ക്ലബ്ബുകൾ ശക്തമായി എതിർക്കുകയാണ്.
എഫ്.എസ്.ഡി.എല്ലുമായുള്ള കരാർ പ്രശ്‌നങ്ങളും സ്പോൺസറില്ലാത്ത അവസ്ഥയും കാരണം പ്രതിസന്ധിയിലായ ഐ.എസ്.എൽ. സീസൺ ആരംഭിക്കുമെന്നുള്ള ശുഭപ്രതീക്ഷയാണ് Kerala Blasters നൽകിയിരിക്കുന്നത്.
ജനുവരിയിൽ ലീഗ് ആരംഭിക്കുമെന്ന് എഐഎഫ്എഫ് (AIFF) ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും, സാമ്പത്തിക പ്രതിസന്ധി കാരണം കാര്യങ്ങൾ എളുപ്പമല്ല. ഈ സാഹചര്യത്തിൽ, കേന്ദ്ര കായിക മന്ത്രാലയം വിഷയത്തിൽ നേരിട്ട് ഇടപെട്ടിരിക്കുകയാണ്.







