ഐ.എസ്.എൽ. സീസൺ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്.) രണ്ട് പ്രധാന ഓപ്ഷനുകളാണ് ക്ലബ്ബുകൾക്ക് മുന്നിൽ വെച്ചിരിക്കുന്നത്. എന്നാൽ, ഈ നിർദ്ദേശങ്ങളെ ക്ലബ്ബുകൾ ശക്തമായി എതിർക്കുകയാണ്.
എഫ്.എസ്.ഡി.എല്ലുമായുള്ള കരാർ പ്രശ്‌നങ്ങളും സ്പോൺസറില്ലാത്ത അവസ്ഥയും കാരണം പ്രതിസന്ധിയിലായ ഐ.എസ്.എൽ. സീസൺ ആരംഭിക്കുമെന്നുള്ള ശുഭപ്രതീക്ഷയാണ് Kerala Blasters നൽകിയിരിക്കുന്നത്.
ജനുവരിയിൽ ലീഗ് ആരംഭിക്കുമെന്ന് എഐഎഫ്എഫ് (AIFF) ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും, സാമ്പത്തിക പ്രതിസന്ധി കാരണം കാര്യങ്ങൾ എളുപ്പമല്ല. ഈ സാഹചര്യത്തിൽ, കേന്ദ്ര കായിക മന്ത്രാലയം വിഷയത്തിൽ നേരിട്ട് ഇടപെട്ടിരിക്കുകയാണ്.
ഒരു ടീം എന്ന നിലയിൽ ബ്ലാസ്റ്റേഴ്‌സിന് സെമി ഫൈനലിലേക്കോ ഫൈനലിലേക്കോ എത്താൻ സാധിച്ചില്ലെങ്കിലും, ഒബിയേറ്റയുടെ ഈ വ്യക്തിഗത മികവ് ടീമിന്റെ അടുത്ത ഐ.എസ്.എൽ. (ISL) സീസണിലേക്കുള്ള ( ഐഎസ്എൽ നടക്കുകയാണ് എങ്കിൽ) ആത്മവിശ്വാസം വർദ്ധിപ്പിക്കും.
ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ചപ്പോൾ വലിയ ഗോൾവേട്ട നടത്താൻ നാസന് കഴിഞ്ഞിരുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ വേഗതയും ആക്രമണോത്സുകതയും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇന്നും ഓർക്കുന്നുണ്ട്.
കരോലിസ് സ്കിങ്കിസ് ചൂണ്ടിക്കാണിക്കുന്ന പ്രശ്നം ഇന്ത്യൻ ക്ലബ് ഫുട്ബോളിൻ്റെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് ദോഷകരമാണ്.
ഡിസംബർ 3-ന് ശേഷം ഇന്ത്യൻ ഫുട്ബോളിന് ഒരു പുതിയ തുടക്കം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് എല്ലാവരും.
150 ദിവസങ്ങൾ കൊണ്ട് 180 മത്സരങ്ങൾ എന്ന ലക്ഷ്യം പൂർത്തീകരിക്കുമ്പോൾ ടീമുകൾക്ക് തീർച്ചയായും തിരക്കിട്ട ഷെഡ്യൂളുകളായിരിക്കും നേരിടേണ്ടി വരിക. ഇത് കളിക്കാരുടെ കായികക്ഷമതയ്ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കും.
ഇന്ത്യൻ ഫുട്‌ബോൾ ആരാധകരെയും ക്ലബ്ബുകളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരുന്ന പ്രതിസന്ധിക്ക് താൽകാലിക വിരാമമിട്ട് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (AIFF).
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനായി നടത്തിപ്പ് കാരെ കണ്ടെത്താൻ ഇതുവരെ ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞിട്ടില്ല. ഇതുവരെ ഒരു കമ്പനി പോലും ഇന്ത്യൻ സൂപ്പർ ലീഗ് നടത്താനായുള്ള ബിഡ് സമർപ്പിച്ചിട്ടില്ല. ഇതോടെ എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും








