ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഉണ്ടാവുമോ എന്ന സംശയത്തിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഓരോ അഭ്യൂഹങ്ങൾ വരുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല. എന്നാൽ പുറത്ത് വരുന്ന ഏറ്റവും പുതിയ
വിദേശ സൈനിംഗുകൾ പൂർത്തിയാക്കാത്ത ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണെ കുറിച്ചുള്ള വ്യക്തതകൾ ലഭ്യമാകുന്നതോടെ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ടീമിന്റെ നീക്കങ്ങൾ ഉറ്റുനോക്കുന്നത്.
ചർച്ചകൾ വളരെ ക്രിയാത്മകമായ രീതിയിലാണ് നടന്നതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇരുവിഭാഗവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചതയാണ് റിപ്പോർട്ട്.
തുടക്കത്തിൽ ലഭിച്ച അവസരങ്ങളിൽ താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ, പിന്നീട് നിരന്തരമായ പരിക്കുകൾ താരത്തിൻ്റെ കരിയറിൽ വില്ലനായി. പരിക്കുകൾ കാരണം ടീമിൻ്റെ പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്തായ താരം പിന്നീട് സബ് ബെഞ്ചിൽ ഒതുങ്ങി.
ഇരുവിഭാഗവും തമ്മിലുള്ള തർക്കം ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് സുപ്രീം കോടതി ഇടപെട്ടത്. കോടതിക്ക് പുറത്ത് ഇരുപാർട്ടികളും ഒരുമിച്ചിരുന്ന് സംസാരിച്ച് സമവായത്തിലെത്താനാണ് കോടതി നിർദ്ദേശിച്ചത്.
ഒരു ക്ലബ്ബിന്റെ യഥാർത്ഥ കരുത്ത് അതിലെ കളിക്കാരുടെ ദേശീയ ടീം സാന്നിധ്യത്തിലൂടെ വിലയിരുത്തപ്പെടാറുണ്ട്. വിമർശനങ്ങളിൽ തളരാതെ, കഠിനാധ്വാനത്തിലൂടെ ദേശീയ ടീം ക്യാമ്പിൽ ഇടം നേടിയ ഡാനിഷ് ഒരു പ്രചോദനമാണ്.
കേരള ബ്ലാസ്റ്റേഴ്സിൽ അത്ര മികച്ച പ്രകടനമല്ല കാഴ്ചവെച്ചത്. ടീമിനെ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒടുവിൽ മോശം പ്രകടനങ്ങളെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് സ്റ്റാറേയെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കുകയായിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ നടക്കുമോ ഇല്ലയോ എന്ന സംശയത്തിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. പക്ഷെ ബംഗാൾ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഇപ്പോഴും ട്രാൻസ്ഫർ വിൻഡോയിൽ മികച്ച നീക്കങ്ങൾക്ക് പിന്നാലെയാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ
നിഖിൽ പ്രഭു, ഫാറൂഖ് ചൗധരി എന്നിവരെ ടീമിൽ ഉൾപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുമോയെന്ന സംശയത്തിൽ എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. കുറച്ച് ദിവസങ്ങൾക്ക് മുൻപ് AIFF പ്രസിഡന്റ് കല്യാൺ ചൗബേ ഐഎസ്എൽ നടക്കുമെന്ന് അറിയിച്ചെങ്കിലും, ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്ത് വന്നില്ല. ഇപ്പോളിത ഏറ്റവും പുതിയ






