ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും വലിയ താരകൈമാറ്റത്തിന് രാജസ്ഥാന്‍ റോയല്‍സ് തയാറെടുക്കുന്നുവെന്ന് സൂചന. നേരത്തെ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും ഹർദിക് പാണ്ട്യ മുംബൈ ഇന്ത്യൻസിലേക്ക് പോയതാണ് ഐപിഎൽ ചരിത്രത്തിലെ ഇത് വരെയുള്ള ഏറ്റവും ഉയർന്ന ട്രേഡ്. അന്ന് 15 കോടി രൂപയ്ക്കാണ് ഈ
ചെന്നൈയുടെ 'തലയും ചിന്നത്തലയും' എന്നു പറഞ്ഞ് ആരാധകരും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. സഞ്ജുവിനെ ചെന്നൈയിലെത്തിക്കൂ എന്നാണ് ആരാധകരുടെ ആവശ്യം.
ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടുകൾ അനുസരിച്ച് വിവിധ ഐപിഎൽ ടീമുകളും അവർ റിലീസ് ചെയ്യാൻ സാധ്യതയുള്ള താരങ്ങളെപറ്റിയും അറിയാം..
കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ അഫ്ഘാൻ ബൗളർ ഫസൽ ഹഖ് ഫാറൂഖിയെ രാജസ്ഥാൻ റിലീസിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് കൗതുകകരം.
നിലവിൽ മുംബൈയുടെ സ്‌കൗട്ടിങ് ഡിപ്പാർട്ടമെന്റ് കൊച്ചിയിലുണ്ട്. കഴിഞ്ഞ സീസണിൽ കെസിഎല്ലിൽ നിന്നും മുംബൈയുടെ സ്‌കൗട്ടിങ് ഡിപ്പാർട്മെന്റ് കണ്ടെത്തിയ താരമാണ് വിഘ്‌നേശ് പുത്തൂർ.
രാജസ്ഥാൻ റോയൽസിൽ സഞ്ജുവിനെതിരെ രണ്ട് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്.
ദ്രാവിഡ് രാജസ്ഥാനിൽ വരുത്തിയ പരിഷ്കാരങ്ങളിൽ സഞ്ജുവിന് അഭിപ്രായ വ്യത്യാസമുണ്ടെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
39 കോടിയോളം രൂപയുടെ വലിയ ലേല ബഡ്ജറ്റുമായി സിഎസ്കെ ലേലത്തിൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) അടുത്ത സീസണിന് മുമ്പ് ടീമിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു. ടീമിൻ്റെ പ്രധാന കളിക്കാരായിരുന്ന ചിലരെ നിലനിർത്താതെ ടീമിൽ നിന്ന് പുറത്താക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുവ ഓൾറൗണ്ടർ വെങ്കിടേഷ് അയ്യരെ നിലനിർത്താൻ സാധ്യതയില്ലെന്ന വാർത്തയാണ്
സംഗക്കാരയും മലയാളി താരം സഞ്ജു സാംസണും തമ്മിലുള്ള ബന്ധം ഏറെ ശ്രദ്ധേയമാണ്. രാജസ്ഥാൻ റോയൽസിൽ സഞ്ജുവിൻ്റെ പ്രകടനത്തിൽ വലിയ സ്വാധീനം ചെലുത്തിയത് സംഗക്കാരയായിരുന്നു.








