നിലവിലെ അവസ്ഥയിൽ ജനുവരി വരെ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ലെന്നാണ് അഭിക് ചാറ്റർജി പറയുന്നത്.
ബ്ലാസ്റ്റേഴ്സിൽ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും താരം തൊട്ടടുത്ത സീസണിൽ എടികെയിലേക്ക് കൂടുമാറി. എന്നാലിവിടെ കേവലം ബെഞ്ച് ഗോൾ കീപ്പറായി മാത്രം താരമൊതുങ്ങി
മാർക്കസിന്റെ അഭിപ്രായം കണക്കിലെടുത്താൽ ലീഗ് നവംബറിൽ ആരംഭിക്കാനാണ് സാധ്യത. അതായത് നവംബറിലെ ഇന്റർ നാഷണൽ ബ്രേക്കിന് ശേഷം..
വിദേശ സൈനിംഗുകൾ പൂർത്തിയാക്കാത്ത ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണെ കുറിച്ചുള്ള വ്യക്തതകൾ ലഭ്യമാകുന്നതോടെ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ടീമിന്റെ നീക്കങ്ങൾ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) പുതിയ സീസണിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ നിലനിന്നിരുന്നു.
ചർച്ചകൾ വളരെ ക്രിയാത്മകമായ രീതിയിലാണ് നടന്നതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇരുവിഭാഗവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചതയാണ് റിപ്പോർട്ട്.
ഇരുവിഭാഗവും തമ്മിലുള്ള തർക്കം ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് സുപ്രീം കോടതി ഇടപെട്ടത്. കോടതിക്ക് പുറത്ത് ഇരുപാർട്ടികളും ഒരുമിച്ചിരുന്ന് സംസാരിച്ച് സമവായത്തിലെത്താനാണ് കോടതി നിർദ്ദേശിച്ചത്.
നിഖിൽ പ്രഭു, ഫാറൂഖ് ചൗധരി എന്നിവരെ ടീമിൽ ഉൾപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസൺ നടക്കുന്നത് സംബന്ധിച്ച് അനിശ്ചിതങ്ങൾ തുടരുന്ന സാഹചര്യത്തിൽ നിലവിൽ തങ്ങളുടെ ട്രാൻസ്ഫർ നീക്കങ്ങളും പ്രീസീസൺ പരിശീലനവുമെല്ലാം താത്കാലികമായി ഹോൾഡ് ചെയ്തിരിക്കയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. അതേസമയം ഇന്ത്യൻ ഫുട്ബോളിന്റെ ഈ അവസ്ഥക്കിടയിൽ കേരള
ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുന്നത് സംബന്ധിച്ച് അവ്യക്തതകളാണ് നിലവിലുള്ളത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ലീഗ് നടക്കുന്നത് സംബന്ധിച്ച് ക്ലബ്ബുകൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.






