നവംബർ മൂന്നിന് സ്പോർട്ടിങ് ക്ലബ് ഡൽഹിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
നോഹ സദോയി, ടിയാഗോ ആൽവസ് എന്നിവർ പരിക്കിന്റെ ഭീഷണിയിലായതിനാൽ പരിശീലകൻ ഡേവിഡ് കറ്റാല റിസ്കെടുക്കാൻ തയാറായേക്കില്ല.
ഒരു താരത്തിന്റെ ദൗർബല്യം വളരെ വ്യക്തമായി അറിയാൻ ടോർസിന് സാധിക്കും. ഇത് അദ്ദേഹം അടുത്ത മത്സരത്തിൽ ഒരു ടീം സ്ട്രാറ്റജിയായി ഉപയോഗിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
നിർണായക പോരാട്ടത്തിന് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ പരിക്കും ഭീതി വിതയ്ക്കുകയാണ്. നിലവിൽ രണ്ട് വിദേശ താരങ്ങൾ പരിക്കിന്റെ പിടിയിലാണെന്നാണ് റിപ്പോർട്ട്.
ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പുതുതായി സൈൻ ചെയ്ത താരങ്ങളിൽ ഏറ്റവും മൂല്യമേറിയ താരമാണ് ടിയാഗോ. അതിനാൽ താരത്തിൽ ആരാധകർക്ക് പ്രതീക്ഷകളുമുണ്ട്.
യുവാൻ മാത്രമല്ല, യുവാന്റെ സഹതാരവും കേരളത്തിൽ പന്ത് തട്ടാൻ ഒരുങ്ങുകയാണ്.
താരങ്ങളുടെ ശരാശരിയ്ക്കും താഴെയുള്ള പ്രകടനത്തെ കൂടാതെ ചർച്ചയായ മറ്റൊരു ഘടകമാണ് പോർച്ചുഗീസ് മുന്നേറ്റ താരം ടിയാഗോ ആൽവസിന്റെ അസാനിധ്യം.
അടുത്ത മത്സരത്തിൽ ഇരുവരെയും ആദ്യ ഇലവനിൽ ഇറക്കരുതെന്നാണ് ആരാധക അഭിപ്രായം.
4 താരങ്ങൾ ഒഴികെ ബാക്കിയുള്ള ബ്ലാസ്റ്റേഴ്‌സ് താരങ്ങളൊക്കെ ഇന്ന് ശരാശരിയ്ക്ക് താഴെയാണ് പ്രകടനം നടത്തിയത് എന്നത് ആശങ്ക നൽകുന്ന ഘടകമാണ്.
മാർക്കോ ലെസ്‌കോവിച്ച് ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം ഡിഫൻസ് ലൈനിന് ഒരു നായകൻ ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്നില്ല.








