ലേലത്തിൽ ലഭിച്ച ഈ വലിയ തുക മുഴുവനായും ഗ്രീനിന് ലഭിക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഐ.പി.എൽ. ഭരണസമിതിയുടെ പുതിയ നിയമപ്രകാരം, cameron green-ന് ലഭിക്കുന്ന ശമ്പളം 18 കോടി രൂപയായി പരിമിതപ്പെടുത്തും
ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് സഞ്ജു സാംസൺന്റെ ട്രേഡ് ഓപ്ഷനുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോർട്ട് പ്രകാരം ചെന്നൈ സൂപ്പർ കിങ്‌സ് താരത്തെ സ്വന്തമാക്കുന്നതിൽ നിന്ന് പിന്മാറിയിട്ടുണ്ട്. നിലവിൽ താരത്തനായി പിന്നാലെയുള്ളത് കൊൽക്കത്ത നൈറ്റ്
നിലവിൽ സഞ്ജു സാംസൺന്റെ ട്രേഡ് അഭ്യൂഹങ്ങളുമായി സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. അഭ്യൂഹങ്ങൾ പ്രകാരം സഞ്ജു സാംസണിനായി ചെന്നൈ സുപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ശക്തമായി തന്നെ രംഗത്തുണ്ട്. ബംഗാളി മാധ്യമ്മായ revzsports ന്റെ ചീഫായ രോഹിത് ജുഗ്ലാന്റെ
നേരത്തെ, മുൻ നായകൻ ഓയിൻ മോർഗന്റെയും ഹാഷിം അംലയുടെയും പേരുകൾ കെകെആറിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.
സമീപകാലത്തെ കെകെആറിന്റെ പ്രകടനങ്ങൾ പ്രതീക്ഷക്കൊത്ത് ഉയർന്നിരുന്നില്ല. ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ കീഴിൽ ടീമിന് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ലെന്ന് വിമർശനങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു പുതിയ മാറ്റത്തിനായി കെകെആർ ശ്രമിക്കുന്നത്.
SA20 2025-ൽ ശ്രദ്ധേയമായ പ്രകടനമാണ് കീഗൻ ലയൺ-കാച്ചെറ്റ് കാഴ്ചവെച്ചത്. ഒരു യൂണിവേഴ്‌സിറ്റി താരം എന്ന നിലയിൽ നിന്ന് നേരിട്ട് ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് എത്തിയ താരമാണ് കീഗൻ. ബൗളർമാർക്കെതിരെ ഭയമില്ലാതെ ബാറ്റുചെയ്യുന്ന കീഗൻറെ ബാറ്റിങ്ങും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ചവെച്ച ടീമാണ് സിഎസ്കെയും. ടീമിന് കൂടുതൽ ഉണർവ് നൽകുന്നതിനായി കോച്ചിങ് സ്റ്റാഫിൽ ഉൾപ്പെടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അവർ ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ ലേലത്തിൽ 11.25 കോടി രൂപ മുടക്കിയാണ് സൺറൈസസ് ഹൈദരാബാദ് ഇഷാൻ കിഷനെ സ്വന്തമാക്കിയത്. എന്നാൽ, ഈ വലിയ തുകയ്ക്ക് അനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞ സീസണിൽ സാധിച്ചില്ല.
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടും പറഞ്ഞു ഒട്ടേറെ അഭ്യൂഹങ്ങൾ വരുന്നുണ്ട്. അതുകൊണ്ട് തന്നെ താരം ഇനി ഏത് ടീമിലേക്ക് ചേക്കേറുമെന്നറിയാനുള്ള ശ്രമങ്ങളിലാണ് ആരാധകർ. നിലവിൽ വരുന്ന അഭ്യൂഹങ്ങൾ പ്രകാരം ചെന്നൈ സൂപ്പർ കിങ്‌സിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും താരത്തെ സ്വന്തമാക്കാൻ
സഹതാരത്തെ ഒത്തുകളിക്കായി പ്രേരിപ്പിച്ചതിനാണ് മുന്‍ ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ കൂടിയായ താരത്തിനെതിരെ ഹംബന്‍ടോട്ട് ഹൈക്കോടതി കുറ്റം ചുമത്തിയത്. 2020ല്‍ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ എഡിഷനിടെയായിരുന്നു സംഭവം.









