നാളെ ഇന്ത്യ ഏഷ്യകപ്പിലെ ആദ്യ മത്സരത്തിൽ യുഎഇയെ നേരിടാൻ ഒരുങ്ങവെ സഞ്ജുവിന്റെ സാന്നിധ്യത്തെ പറ്റിയും നായകൻ സൂര്യകുമാർ യാദവ് മറുപടി നൽകിയിട്ടുണ്ട്.
ശുഭ്മൻ ഗിൽ, റിങ്കു സിങ്, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നി ബാറ്റർമാരെല്ലാം നെറ്റ്സിൽ ഏറെ നേരം ചെലവഴിച്ചപ്പോൾ, സഞ്ജു പരിശീലനത്തിന് ഇറങ്ങിയില്ല.
രാജസ്ഥാൻ റോയൽസിൽ സഞ്ജുവിനെതിരെ രണ്ട് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്.
ദ്രാവിഡ് രാജസ്ഥാനിൽ വരുത്തിയ പരിഷ്കാരങ്ങളിൽ സഞ്ജുവിന് അഭിപ്രായ വ്യത്യാസമുണ്ടെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ സ്ഥാനം എന്നത് എപ്പോഴും ഒരു വലിയ മത്സരമാണ്. നിലവിൽ സഞ്ജു സാംസൺ, റിഷഭ് പന്ത്, കെ.എൽ. രാഹുൽ തുടങ്ങിയ താരങ്ങളാണ് ഈ സ്ഥാനത്തിനായി പ്രധാനമായും മത്സരിക്കുന്നത്.
സാധാരണ ഗതിയിൽ ഓപ്പണിങ് പൊസിഷനിലോ, മൂന്നാം നമ്പറിലോ ആണ് സഞ്ജു കളിക്കുന്നത്.
നീണ്ട ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ അഭിമാന താരമായ സഞ്ജു സാംസൺ ഇന്ന് വീണ്ടും കളത്തിലേക്ക്. ഈ വർഷം ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷം ഒരു പ്രൊഫഷണൽ മത്സരത്തിലും സഞ്ജു കളിച്ചിട്ടില്ല. ചില സൗഹൃദ മത്സരങ്ങളിൽ മാത്രമാണ് ഈ കാലയളവിൽ
39 കോടിയോളം രൂപയുടെ വലിയ ലേല ബഡ്ജറ്റുമായി സിഎസ്കെ ലേലത്തിൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് സഞ്ജു സാംസൺന്റെ ട്രേഡ് ഓപ്ഷനുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോർട്ട് പ്രകാരം ചെന്നൈ സൂപ്പർ കിങ്‌സ് താരത്തെ സ്വന്തമാക്കുന്നതിൽ നിന്ന് പിന്മാറിയിട്ടുണ്ട്. നിലവിൽ താരത്തനായി പിന്നാലെയുള്ളത് കൊൽക്കത്ത നൈറ്റ്
സംഗക്കാരയും മലയാളി താരം സഞ്ജു സാംസണും തമ്മിലുള്ള ബന്ധം ഏറെ ശ്രദ്ധേയമാണ്. രാജസ്ഥാൻ റോയൽസിൽ സഞ്ജുവിൻ്റെ പ്രകടനത്തിൽ വലിയ സ്വാധീനം ചെലുത്തിയത് സംഗക്കാരയായിരുന്നു.








