ഇന്ത്യൻ ക്രിക്കറ്റ് മറ്റൊരു യുവപ്രതിഭയുടെ ഉദയത്തിന് സാക്ഷ്യം വഹിക്കുകയാണ്.
അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഒന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ മികച്ച ആധിപത്യം പുലർത്തുകയാണ്.
ക്യാപ്റ്റന്റെ പിന്തുണ ലഭിച്ചതോടെ 'വിക്കറ്റ് നഷ്ടമായാലും വേണ്ടില്ല, ഞാൻ എന്റെ ശൈലിയിൽ കളിക്കും' എന്ന മാനസികാവസ്ഥയിലേക്ക് താൻ മാറിയെന്നും ഈ ധൈര്യമാണ് ഏഷ്യ കപ്പിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബിസിസിഐയിൽ നിന്ന് ആരെങ്കിലും എസിസി അധ്യക്ഷൻ ആയാൽ പാക് ക്രിക്കറ്റ് ബോർഡിൻറെ അവസ്ഥ പരിതാപകരമാവും. ഏഷ്യകപ്പ് കിരീടം കൈമാറാത്ത മൊഹ്സിൻ നഖ്‌വിക്കെതിരെ പ്രതികാരനടപടിയും ഉണ്ടാവാൻ സാധ്യതയുണ്ട്.
ഗില്ലിനെ അടുത്ത ടി20 നായകനാക്കാനും 3 ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖമാക്കി മാറ്റാനും തന്നെയാണ് ബിസിസിഐയുടെ നീക്കം.
മൂന്നാം നമ്പറിൽ കളിച്ച് ശീലമുള്ള സഞ്ജു ടീമിലുണ്ടായിരിക്കെയാണ് സമീപകാലത്തൊന്നും മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാത്ത ദുബെയ്ക്ക് ഗംഭീർ അവസരം നൽകുന്നത്.
ബൗളര്‍മാര്‍ തമ്മിലും യാതൊരു സഹകരണവുമില്ലായിരുന്നു. ഏത് ലൈനിലും ലെങ്ത്തിലും പന്തെറിയണമെന്നറിയാതിരുന്ന ബൗളര്‍മാര്‍ കാര്യങ്ങള്‍ വഷളാക്കിഎന്നും അക്തർ പറഞ്ഞു.
വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഹർദിക് പാണ്ട്യ. എന്നാൽ തന്റെ ആറ്റിട്യൂട് കൊണ്ട് പലർക്കും പാണ്ട്യയെ ഇഷ്ടമല്ല. സഹതാരങ്ങളെ ബഹുമാനിക്കാതെ അവരോട് ദേഷ്യപ്പെടുന്ന പാണ്ട്യയെ നമ്മൾ പല തവണ കണ്ടതാണ്. എന്നാൽ പാണ്ട്യയുടെ ഇത്തരം സമീപനത്തിൽ പ്രധാന
സഞ്ജുവിന് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള ഒരു ഓപ്‌ഷൻ തെളിഞ്ഞ് വരികയാണ്. എന്നാൽ അതിനായി സഞ്ജു കുറച്ച് കാത്തിരിക്കേണ്ടി വരും.
ടോപ് ഓർഡറിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള ഒരു താരത്തെ മിഡ് ഓർഡറിലേക്ക് മാറ്റുന്നത് തന്നെ ശെരിയായ തീരുമാനമല്ല. എന്നാൽ സഞ്ജുവിനെ മിഡ്ഓർഡറിലേക്ക് മാറ്റുമ്പോൾ അതിന് പിന്നിൽ ചില ' പ്ലാൻ എ' കൾ കൂടിയുണ്ട്.









