സ്പോൺസറായി എഫ്എസ്ഡിഎല്ലിനെ (FSDL) തിരികെ കൊണ്ടുവരാൻ പലർക്കും താല്പര്യമുണ്ട്. കൂടാതെ, പുതിയ സ്പോൺസർമാരെ കണ്ടെത്താനും ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഇവിടെയാണ് കേന്ദ്ര സർക്കാരിന്റെ സഹായം നിർണ്ണായകമാകുന്നത്.
കരോലിസ് സ്കിങ്കിസ് ചൂണ്ടിക്കാണിക്കുന്ന പ്രശ്നം ഇന്ത്യൻ ക്ലബ് ഫുട്ബോളിൻ്റെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് ദോഷകരമാണ്.
ഡിസംബർ 3-ന് ശേഷം ഇന്ത്യൻ ഫുട്ബോളിന് ഒരു പുതിയ തുടക്കം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് എല്ലാവരും.
ഴിഞ്ഞ ദിവസം ഫിഫയുടെ പ്ലെയേഴ്‌സ് സ്റ്റാറ്റസ് ചേംബറിൻ്റെ സുപ്രധാന അംഗീകാരം ലഭിച്ചതോടെ റയാന് ഇനി ഇന്ത്യൻ ഫുട്‌ബോൾ ടീമിനായി കളിക്കാം. ഈ ആവേശത്തിനിടയിലാണ്, മറ്റൊരു വിദേശ താരം കൂടി ഇന്ത്യൻ ദേശീയ ടീമിൽ കളിക്കാനുള്ള സാധ്യതകൾ വർധിക്കുന്നത്.
150 ദിവസങ്ങൾ കൊണ്ട് 180 മത്സരങ്ങൾ എന്ന ലക്ഷ്യം പൂർത്തീകരിക്കുമ്പോൾ ടീമുകൾക്ക് തീർച്ചയായും തിരക്കിട്ട ഷെഡ്യൂളുകളായിരിക്കും നേരിടേണ്ടി വരിക. ഇത് കളിക്കാരുടെ കായികക്ഷമതയ്ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കും.
ഇന്ത്യൻ ഫുട്‌ബോൾ ആരാധകരെയും ക്ലബ്ബുകളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരുന്ന പ്രതിസന്ധിക്ക് താൽകാലിക വിരാമമിട്ട് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (AIFF).
റൂമറുകൾ ശക്തമായ സാഹചര്യത്തിൽ, പ്രമുഖ ഫ്രഞ്ച് മാധ്യമമായ L'Équipe ജൂലിയൻ അൽവാരസുമായി ഈ ട്രാൻസ്ഫർ അഭ്യൂഹങ്ങളെക്കുറിച്ച് നേരിട്ട് സംസാരിക്കുകയുണ്ടായി.
സഞ്ജു സാംസൺ ടു ചെന്നൈ സൂപ്പർ കിങ്‌സ് ഡീലിനായി കാത്തിരിക്കുകയാണ് എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് വമ്പൻ അഭ്യൂഹങ്ങളാണ് ഈയൊരു ട്രേഡ് നീക്കവുമായി പുറത്ത് വരുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സഞ്ജു
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനായി നടത്തിപ്പ് കാരെ കണ്ടെത്താൻ ഇതുവരെ ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞിട്ടില്ല. ഇതുവരെ ഒരു കമ്പനി പോലും ഇന്ത്യൻ സൂപ്പർ ലീഗ് നടത്താനായുള്ള ബിഡ് സമർപ്പിച്ചിട്ടില്ല. ഇതോടെ എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും
മുംബൈ സിറ്റി എഫ്സിയുമായുള്ള മത്സരത്തിൽ 88ആം മിനുറ്റിൽ ഓൺ ഗോൾ വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിൽ നിന്ന് പുറത്തായിരിക്കുകയാണ്. സമനില നേടിയാൽ തന്നെ സെമി ഫൈനൽ ഉറപ്പിക്കാമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന് സന്ദീപ് സിംഗിന്റെ അനാവിശ്യ റെഡ് കാർഡാണ് തിരിച്ചടിയായത്. ആറ്








