നിലവിൽ ലിവർപൂളിന്റെ ഭാഗത്തുനിന്ന് ആഭ്യന്തര ചർച്ചകൾ മാത്രമാണ് നടന്നിട്ടുള്ളതെങ്കിലും, ബാഴ്സലോണയ്ക്ക് ഇത് ആശങ്ക നൽകുന്ന വാർത്തയാണ്.
നിലവിൽ ലോക റെക്കോർഡ് ട്രാൻസ്ഫർ തുക 222 മില്യൺ യൂറോയാണ്. 2017-ൽ ബാഴ്സലോണയിൽ നിന്ന് നെയ്മറിനെ പി.എസ്.ജി സ്വന്തമാക്കിയപ്പോഴാണ് ഈ തുക നൽകിയത്.
ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റർ യുണൈറ്റഡ് നിലവിൽ പുതിയ ഗോൾകീപ്പറിനായുള്ള തിരച്ചിലിലാണ്. ഈയൊരു സ്ഥാനത്തേക്ക് മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മുൻഗണന അർജന്റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസാണ്. താരം ഇപ്പോൾ കളിക്കുന്നത് ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റൺ വില്ലയ്ക്ക് വേണ്ടിയാണ്. നിലവിൽ
ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡിന് (FSDL) സമർപ്പിച്ച ഔദ്യോഗിക നിർദ്ദേശത്തിൽ, ISL അടുത്ത 10 വർഷത്തേക്ക് വ്യക്തമായ കലണ്ടർ വിൻഡോയോടെ നടത്താൻ തയ്യാറാണെന്ന് AIFF അറിയിച്ചത് ഐഎസ്എൽ തുടരും എന്നതിന്റെ സൂചനയാണ്.
പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ന്യൂകാസ്റ്റിൽ യുണൈറ്റഡിന്റെ സ്വീഡിഷ് മുന്നേറ്റ താരം അലക്സാണ്ടർ ഇസാകിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ലിവർപൂൾ. അഭ്യൂഹങ്ങൾ പ്രകാരം നിലവിൽ 120 മില്യൺന്റെ ഓഫറാണ് ലിവർപൂൾ നൽകിയിരിക്കുന്നത്. നേരത്തെ ലിവർപൂൾ 100 മില്യൺ ന്റെ
സാമ്പത്തികമായി ഉയർന്ന ആവശ്യങ്ങൾ ഉന്നയിക്കുന്ന കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കുന്ന ഒരു നയം റയൽ മാഡ്രിഡിനുണ്ട്. നേരത്തെയും പല പ്രമുഖ താരങ്ങളുടെയും കാര്യത്തിൽ ഇത് കണ്ടിട്ടുള്ളതാണ്.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ഒരു ഇന്ത്യൻ പരിശീലകന് അവസരം നൽകാൻ തയ്യാറാണെങ്കിൽ, ഖാലിദ് ജമീൽ ഒരു മികച്ച ഓപ്ഷനാണ്.
കഴിഞ്ഞ സീസണിൽ ചെന്നൈയിൽ കാര്യമായ അവസരങ്ങൾ ലഭിക്കാതിരുന്നതിനെ തുടർന്നാണ് താരം ജംഷദ്പൂരിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്.
സാബി അലോൺസോ റയൽ മാഡ്രിഡിന്റെ പരിശീലകനായി ചുമതലയേറ്റെടുത്തതിന് ശേഷം ടീമിനെ അഴിച്ചുപണിയാനുള്ള ശ്രമങ്ങളിലാണ്. യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും, തന്റെ ശൈലിക്കിണങ്ങിയ കളിക്കാരെ ടീമിലെത്തിക്കാനുമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
ഡ്യൂറൻഡ് കപ്പിൽ നിന്ന് പിന്മാറിയതും, വിദേശ താരങ്ങൾക്ക് ക്ലബ് വിടാൻ അനുമതി നൽകിയതും, പുതിയ സൈനിംഗുകൾ നടത്താത്തതുമെല്ലാം ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കെയാണ് ക്ലബ്ബിന്റെ ഭാഗത്തുനിന്നുള്ള പുതിയൊരു പ്രകോപനം.









