ഇന്ത്യൻ ടീം നിലവിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒരു യുവ പേസ് ബൗളറെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് ടീമിന്റെ കരുത്ത് വർധിപ്പിക്കും
വരാനിരിക്കുന്ന ഏഷ്യാ കപ്പും ടി20 ലോകകപ്പുമെല്ലാം ഇന്ത്യയ്ക്ക് ഏറെ പ്രധാനമാണ്. ഈ വലിയ ടൂർണമെന്റുകളിൽ സൂര്യകുമാറിന്റെ സാന്നിധ്യം ഇന്ത്യൻ ടീമിന്റെ വിജയസാധ്യതകൾ വർദ്ധിപ്പിക്കും.
നാലാം ദിവസം അവസാന ഒരു മണിക്കൂറിൽ, പ്രത്യേകിച്ച് അവസാന രണ്ട് വിക്കറ്റുകൾ വീണ രീതിയിൽ, തങ്ങൾക്ക് കുറച്ചുകൂടി നന്നായി കളിക്കാമായിരുന്നുവെന്ന് ഗിൽ ചൂണ്ടിക്കാട്ടി.അഞ്ചാം ദിനം രാവിലെ ഇംഗ്ലണ്ട് പദ്ധതികളുമായി വന്ന രീതിയും തങ്ങൾക്ക് വെല്ലുവിളിയായി. ടോപ്പ് ഓർഡറിൽ ഒരു 50 റൺസ്
ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ടെക്നിക്കൽ ബാറ്റർമാരിലൊരാളാണ് രാഹുൽ. നിലവിൽ ടെസ്റ്റിൽ ഓപ്പണറായി കളിക്കുന്ന അദ്ദേഹത്തിന്, ഏകദിനത്തിൽ മധ്യനിരയിലാണ് സ്ഥാനം.
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ നേടിയ വിക്കറ്റ് മരണപ്പെട്ട ലിവർപൂളിന്റെ പോർച്ചുഗീസ് മുന്നേറ്റ താരം ഡിയോഗോ ജോട്ടയ്ക്ക് സമർപ്പിച്ച് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ്. ലോർഡ്‌സിൽ 51 റൺസെടുത്ത ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജാമി സ്മിത്തിനെ പേസർ പുറത്താക്കുകയും
ഇവരുടെ സാന്നിധ്യം ഇന്ത്യൻ ബാറ്റർമാർക്ക് നെറ്റ്സിൽ മികച്ച പരിശീലനം നേടാൻ സഹായിക്കും. ഇംഗ്ലണ്ടിലെ വ്യത്യസ്ത സാഹചര്യങ്ങളെ നേരിടാൻ ബാറ്റർമാരെ സജ്ജരാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത്.
സമീപകാലത്ത് തുടർച്ചയായി ഉണ്ടായ പരിക്കുകൾ, പ്രത്യേകിച്ച് ഹിപ് സംബന്ധമായ പ്രശ്നങ്ങൾ, ഉംറാന്റെ കരിയറിന് തടസ്സമായി മാറിയിരുന്നു.
ഓഗസ്റ്റ് പകുതിയോടെ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഒരു ഏകദിന, ടി20 പരമ്പര സംഘടിപ്പിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായി 'ന്യൂസ് വയർ' എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന ഈ എവേ പരമ്പര മൂലം മലയാളി താരം
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിൽ നിൽക്കുകയാണ്. രണ്ടാം ടെസ്റ്റിൽ ഇന്ത്യ നേടിയ ചരിത്രവിജയം ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ആശങ്കയുണർത്തുന്ന വാർത്തയാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്. ഇന്ത്യൻ ഏകദിന നായകൻ രോഹിത് ശർമ്മ ഏകദിന ടീമിൽ നിന്നും പുറത്താകാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.









