വരാനിരിക്കുന്ന പ്രധാനപ്പെട്ട ടൂർണമെന്റുകളും ടെസ്റ്റ് പരമ്പരകളും കണക്കിലെടുത്ത്, ഗംഭീർ പരിശീലകസ്ഥാനം നിലനിർത്തുമോ അതോ പുതിയൊരു പരിശീലകനെ ടീം മാനേജ്‌മെൻ്റ് നിയമിക്കുമോ എന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്.
സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, സാം കറൻ എന്നിവർ ഉൾപ്പെട്ട ട്രേഡ് ഡീൽ തന്നെയാണ് സിഎസ്കെ ട്രേഡ് വിൻഡോ ചർച്ചകളെ പ്രധാനമായും ശ്രദ്ധേയമാക്കിയത്. എന്നാൽ, ഇതിനിടയിൽ തങ്ങളുടെ ഒരു പ്രധാന ബൗളർക്ക് വേണ്ടി നിരവധി ടീമുകൾ രംഗത്തെത്തിയെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ മുന്നോടിയായുള്ള മിനി ഓക്ഷനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിന് മുന്നോടിയായുള്ള ടീമുകൾ നിലനിർത്തുന്ന താരങ്ങൾ ആരൊക്കെയാണെന്ന് നവംബർ15ന് അറിയാൻ കഴിയുന്നതാണ്. അതോടൊപ്പം തന്നെ ചൂടേറിയ ട്രേഡ് ഡീലുകളും ഈ അവസാന നിമിഷത്ത് അരങ്ങേറുന്നുണ്ട്. 2025 സീസണിലെ
ഏകദിന ടീമിൽ നിന്നും സഞ്ജുവിനെ പൂർണമായും ഒഴിവാക്കി എന്ന് തെളിയിക്കുന്ന സംഭവവികാസങ്ങൾ കൂടി നടക്കുകയാണ്.
ടീമിലെ താരങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകുക എന്നത് ഗംഭീറിന്റെ രീതിയാണ്
ജിതേഷ് തുടരുമോ? അതോ സഞ്ജു തിരിച്ചെത്തുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ് നായകൻ സൂര്യകുമാർ യാദവ്.
ടെസ്റ്റിലും ഏകദിനത്തിലും നായക സ്ഥാനം ലഭിച്ച ഗിൽ ഉടൻ ടി20യിലും നായകനാവുമെന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
ഞ്ജുവിന് പകരം ടീമിലെടുത്ത ജിതേഷ് ശർമയെയും പതിയെ പുറത്താക്കി അടുത്ത ടി20 ലോകകപ്പിന് പന്തിനെ തിരിച്ചെത്തിക്കാനാണ് പ്ലാൻ. എന്നാൽ ആരാണ് ഈ പദ്ധതിക്ക് പിന്നിൽ? ആരുടെ നീക്കത്തിന്റെ ഫലമായാണ് സഞ്ജു മൂന്നാം ടി20യിൽ നിന്നും പുറത്തായത്. പരിശോധിക്കാം..
പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് സഞ്ജുവിന് ബാറ്റ് ചെയ്യാനായത്. അതിൽ സഞ്ജു നിറം മങ്ങുകയും ചെയ്തിരുന്നു.
കഴിഞ്ഞ കുറെ മാസങ്ങളായി സഞ്ജു സാംസൺ രാജസ്ഥാൻ വിടുമെന്ന് അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയിട്ട്. സഞ്ജുവിനെ സ്വന്തമാക്കാനായി നിലവിൽ IPL ലെ ഒട്ടേറെ പ്രമുഖ ടീമുകൾക്കും താല്പര്യമുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 2026 മിനി ഓക്ഷൻ മുന്നോടിയായി സഞ്ജു സാംസണെ ട്രേഡ്








