നിർണായക പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുബോൾ ഓസിസ് നിരയിലെ ഒരു സുപ്രധാന മാറ്റം ഇന്ത്യയ്ക്ക് തിരിച്ചടി നല്കാൻ സാധ്യതയുള്ള ഘടകമാണ്.
33 കാരനായ താരം മധ്യനിരയിലും ഫിനിഷിങ് റോളിലും മികവ് പുലർത്തുന്ന താരമാണ്. ടി20 ക്രിക്കറ്റിലാണ് താരം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നത്.
ഇക്കഴിഞ്ഞ ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫിയിൽ ഇന്ത്യൻ സ്‌ക്വാഡിൽ അവസരം ലഭിച്ചെങ്കിലും ഒരൊറ്റ മത്സരത്തിൽ പോലും താരത്തിന് ആദ്യ ഇലവനിൽ അവസരം ലഭിച്ചില്ല.
കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ അഫ്ഘാൻ ബൗളർ ഫസൽ ഹഖ് ഫാറൂഖിയെ രാജസ്ഥാൻ റിലീസിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് കൗതുകകരം.
വെടിക്കെട്ട് പ്രകടനങ്ങൾ കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിൽ സമീപകാലത്തായി ചർച്ചയായ താരമാണ് അഭിഷേക് ശർമ്മ. എന്നാൽ ഈ വെടിക്കെട്ട് അഭിഷേക് ശർമയിൽ അവസാനിക്കില്ല. ഇന്ത്യൻ ടീമിനായി വെടിക്കെട്ട് നടത്താൻ മറ്റൊരു താരം കൂടി ഒരുങ്ങുകയാണ്. അതും ഇതിഹാസ താരം യുവരാജ് സിംഗിന്റെ മേൽനോട്ടത്തിൽ.
രോഹിതിനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയത് കൃത്യമായ തിരക്കഥ ഒരുക്കിയാണെന്നും അദ്ദേഹത്തിൻറെ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും ഇതിന് കൂട്ട്നിന്നെന്നുമുള്ള ഒരു ഫാൻ തിയറി കൂടി ഇപ്പോൾ സജീവമാണ്.
ഏകദിനം, ടി20 എന്നീ രണ്ട് വൈറ്റ്-ബോൾ ഫോർമാറ്റുകളുടെയും പൂർണ്ണമായ ഉത്തരവാദിത്തം തനിക്ക് നൽകിയാൽ മാത്രമേ ക്യാപ്റ്റൻസി ഏറ്റെടുക്കൂ എന്ന് അദ്ദേഹം സെലക്ടർമാരെ അറിയിച്ചതായും ഈ റിപ്പോർട്ടിൽ പറയുന്നു.
നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച പേസ് ബൗളർ ആരാണെന്ന് ചോദിച്ചാൽ തർക്കമില്ലാതെ പറയാൻ പറ്റുന്ന പേരാണ് ജസ്പ്രീത് ബുംറ
ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണ് നിരാശ മാത്രമാണ് ഫലം.
ബി.സി.സി.ഐ. ഓസ്‌ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ, ഏകദിന സ്‌ക്വാഡിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഒരു താരത്തിന്റെ അസാന്നിധ്യമാണ്









