ISL സീസൺ മുന്നോട്ട് പോകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലും, പല പ്രമുഖ ക്ലബ്ബുകളും പുതിയ വിദേശ താരങ്ങളെ ടീമിലെത്തിക്കുകയും പ്രീ-സീസൺ പ്ലാനുകൾ ആസൂത്രണം ചെയ്യുന്നുമുണ്ട്. ഇത് പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള അവരുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്.
ഐ എസ് എൽ തുടങ്ങാൻ വൈകുമ്പോൾ പോലും കിടിലൻ സൈനിങ്ങുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ മികച്ച പ്രകടനം നടത്തിയ ടീമുകളിൽ ഒന്നാണ് നോർത്ത് ഈസ്റ്റ്. ജോറോ സമ്പര്യോ ആൻഡി റോഡ്രിഗസ് എന്നി രണ്ട് കിടിലൻ
നിലവിൽ ഇതോടകം തന്നെ പല വിദേശ താരങ്ങളും ക്ലബ് വിട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സൂപ്പർ താരം ജീസസ് ജിമ്മിനസ് ക്ലബ് വിട്ടത്.
ISL എന്ന പേരിന് പകർപ്പവകാശ പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ, മറ്റൊരു പേരിലായിരിക്കും AIFF പുതിയ ലീഗ് ആരംഭിക്കുക. നിലവിലെ സാഹചര്യത്തിൽ AIFF-ന്റെ തീരുമാനം ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണായകമാകും
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ നടക്കുമോ ഇല്ലയോ എന്ന് സംശയത്തിലാണ് ഇന്ത്യൻ ഫുട്ബോൾ നിലവിൽ. വെള്ളിയാഴ്ച FSDL ഐഎസ്എൽ താത്കാലികമായി നിർത്തിവെച്ചുവെന്ന് അറിയിച്ചിരുന്നു. ഇതോടെ എല്ലാ ഐഎസ്എൽ ക്ലബ്ബുകൾക്ക് വമ്പൻ തിരച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ
മുൻപ് ഇന്ത്യൻ ക്ലബ്ബുകൾക്ക് നേട്ടങ്ങളുണ്ടാക്കി നൽകിയ വിദേശ താരങ്ങളെയാണ് ഇപ്പോൾ ഒഴിവാക്കാൻ ക്ലബ്ബുകൾ നിർബന്ധിതരാകുന്നത്. ഈ സാഹചര്യം ഇന്ത്യൻ ഫുട്ബോളിന് പൊതുവെ ഒരു വലിയ തിരിച്ചടിയാണ്. സീസൺ റദ്ദാക്കിയാൽ ക്ലബ്ബുകൾ അടച്ചുപൂട്ടേണ്ടി വരുമോ എന്ന ഭയവും നിലവിലുണ്ട്.
ഒരു വശത്ത് ക്ലബ്ബിന്റെ നീക്കം ബിസിനസ്പരമായി ശരിയായ തീരുമാനമാണെന്ന് വാദിക്കുന്നവരുണ്ടെങ്കിലും, ആരാധകരുടെ വികാരങ്ങളെ മാനിക്കാതെയും ടീം ശക്തിപ്പെടുത്തുന്നതിൽ വേണ്ടത്ര ശ്രദ്ധ നൽകാതെയും മുന്നോട്ട് പോകുന്ന ബ്ലാസ്റ്റേഴ്സിന് ഇത് വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്.
കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ട സ്പാനിഷ് സ്‌ട്രൈക്കർ ജീസസ് ജിംനസ് പുതിയ ക്ലബ്ബിൽ ചേർന്നു. പോളിഷ് ക്ലബായ ബ്രൂക്ക്-ബെറ്റ് ടെർമാലിക്ക നീസീക്സയിലാണ് താരം ചേർന്നത്. ജീസസിന്റെ വരവ് പോളിഷ് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. വരാനിരിക്കുന്ന 2025-26 സീസണിൽ പോളണ്ടിലെഫസ്റ്റ് ഡിവിഷൻ ലീഗായ
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ജീസസ് ജിംനസ് ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ കൂടിയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് നിരവധി അപേക്ഷകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ ശ്രദ്ധേയമായ ഒരു പേരാണ് മുൻ പഞ്ചാബ് എഫ്.സി. മാനേജർ സ്റ്റെയ്ക്കോസ് വെർഗെറ്റിസിന്റേത്.







